സിന്ധു ജോയിയെ കുറിച്ചെഴുതിയ പോസ്റ്റിലെ കമന്റുകൾക്ക് നൽകിയ മറുപടി
വിശ്വമാനവികം 1 -ൽ എഴുതിയ സിന്ധു ജോയിയോട് സ്നേഹപൂർവ്വം എന്ന പോസ്റ്റിൽ വന്ന കമന്റുകൾക്ക് നൽകിയ മറുപടികളിൽ ചിലത് ഇവിടെ പോസ്റ്റ് ആക്കുന്നു. ആ പോസ്റ്റിൽ ഈ ലിങ്ക് വഴി എത്താം
അഞ്ചൽക്കാരനും ബിനോയിയും അടക്കം ചിലരുടെ ചോദ്യങ്ങളിലെ ആത്മാർത്ഥത കണക്കിലെടുത്ത് ഈ ഇലക്ഷൻ കാലത്തെ തുറന്നു പറച്ചിലിനുള്ള ഈയുള്ളവന്റെ പരിമിതികൾ കൂടി കണക്കിലെടുത്ത് മറുപടി പറയുന്നു.
സി.പി.ഐ (എം)-ൽ സംഘടനാപരമായി ചില ദൊർബല്യങ്ങൾ ഉണ്ടായിട്ടുണ്ട് എന്നത് പാർട്ടിതന്നെ അംഗീകരിക്കുന്ന കാര്യമാണ്. അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയുമാണ്. തെറ്റുതിരുത്തൽ രേഖയുടെ ഭാഗമായി സമ്മേളനങ്ങളിലൂടെ സംഘടനാ ചുമതലകളിൽ നിന്ന് ജനാധിപത്യപരമായി ഒഴിവാക്കപ്പെട്ടവരെ പോലും തിരിച്ചെടുത്തുകൊണ്ടുള്ള നടപടി അതിന്റെ ഭാഗമാണ്. ഇത് കാരണം പല പാർട്ടി കമ്മിറ്റികളും ജമ്പോ കമ്മിറ്റികളായി മാറുക പോലുമുണ്ടായി. ചില ലോക്കൽ കമ്മിറ്റികളും ഏരിയാ കമ്മിറ്റികളും വിഭജിക്കുക പോലും ഉണ്ടായി. ഇത് സംഘടനയുടെ ഐക്യം വീണ്ടെടുക്കാൻ സഹായിച്ചു. ഇല്ലെങ്കിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയം കുറച്ചുകൂടി കടുത്തതാകുമായിരുന്നു. വിഭാഗീയപ്രവർത്തനങ്ങൾ പരസ്പരമുണ്ടാക്കിയ മുറിവുകൾ പരിഹരിച്ച് വരുന്നുമുണ്ട്.
എന്നാൽ ഒരു കാര്യം ഉള്ളത് ഇതൊക്കെയാണെങ്കിലും കൂടുതൽ ജനാധിപത്യ സ്വാതന്ത്ര്യം പാർട്ടി പ്രവർത്തകർ ആഗ്രഹിക്കുന്നതിനെ സംഘടനാ അച്ചടക്കത്തിന്റെ പേരിൽ പണ്ടത്തെ പോലെ നിയന്ത്രിക്കാൻ കഴിയില്ല. കാലം വരുത്തുന്ന മാറ്റങ്ങളെ പൂർണ്ണമായും അവഗണിച്ച് പാർട്ടിയ്ക്കും മുന്നോട്ട് പോകാൻ കഴിയില്ല. എന്നിരിക്കിലും കോൺഗ്രസ്സിലും മറ്റും ഉള്ളതു പോലത്തെ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ഒരു കമ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു കാലത്തും അനുവദിക്കാനുമാകില്ല. അപ്പോൾ ഇതിന് രണ്ടിനും മദ്ധ്യേ നിൽക്കുന്ന പാർട്ടിക്ക് മറ്റു പാർട്ടികളെ അപേക്ഷിച്ച് പല പരിമിതികളും ഉണ്ട്. ആ പരിമിതികളാണ് സിന്ധു ജോയിക്ക് ഇപ്പൊൾ ഒരു സ്ഥാനാർത്ഥിത്വം ലഭിക്കതെ പോയതിന്റെയും കാരണം. സിന്ധുവിന്റെ പാർട്ടിമാറ്റവുമായി ബന്ധപ്പെട്ട് സ. കടകമ്പള്ളി സുരേന്ദ്രൻ അത് തുറന്നു തന്നെ വളരെ സൌമ്യമായി ചാനലുകളിലൂടെ പറഞ്ഞിരുന്നു.
മറ്റൊന്ന് സിന്ധു ജോയിയുടെ മലക്കം മറിച്ചിൽ ഒറ്റ ദിവസം കൊണ്ട് എടുത്ത തീരുമാനത്തിന്റെ ഭാഗമായിരുന്നില്ല എന്നാണ് മനസിലാകുന്നത്. എങ്ങനെയാണെന്നറിയില്ല, കുറച്ചു നാളുകൾക്കു മുന്നേ ഈ കുട്ടിയിൽ ഒരു വലതുപക്ഷ വ്യതിയാനം ദർശിച്ചു തുടങ്ങിയിരുന്നതായി അറിയുന്നു. ഇന്റെനെറ്റിലും മറ്റും ഉള്ള ഈ കുട്ടിയുടെ കൂട്ടുകാരോടുള്ള സംഭാഷണങ്ങൾ ചില സൂചനകൾ നൽകിയിരുന്നു എന്നും അറിയുന്നു. പാർട്ടി വൃത്തങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞത് സിന്ധു ജോയിയുടെ കോൺഗ്രസ്സ് പ്രവേശനത്തിന്റെ തിരക്കഥ കുറച്ചു മുമ്പേ എഴുതപ്പെട്ടതാണ് എന്നതാണ്. ഒരു പക്ഷെ അതുകൊണ്ട് കൂടിയായിരിക്കാം സിന്ധു ജോയിയെ ഇപ്പോൾ നിയമസഭാതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പരിഗണിക്കാതിരുന്നതും. പാർട്ടിയ്ക്ക് ഒരു പക്ഷെ സിന്ധു ജോയിയിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടിരുന്നിരിക്കാം. അങ്ങനെയെങ്കിൽ ഒരു പരീക്ഷണം ഇപ്പോൽ വേണ്ടെന്നും കരുതിയിരുന്നിരിക്കണം.
ഇനി അതൊക്കെ എന്തു തന്നെ ആയാലും സിന്ധു ജോയിയെ പോലെ ഒരാൾ പാർളമെന്ററി വ്യാമോഹം തലയിൽ കയറിയറി പാർട്ടി വിട്ടു എന്ന് പറയുന്നത് മോശമായി പോയി എന്നേ പറയേണ്ടൂ. സിന്ധുവിന് പാർട്ടിയിൽ നല്ല പരിഗണനകൾ ലഭിച്ചിരുന്നു എന്നതിന് തെളിവുകൾ എത്ര വേണമെങ്കിലും ഉണ്ട്. സ. കടകംപള്ളി സുരേന്ദ്രന്തന്നെ പറഞ്ഞതുപോലെ ആ കുട്ടിയുടെ മോഹങ്ങൾ അതിരുകളില്ലാത്തതായിരുന്നു എന്നുതന്നെ കരുതണം. മന്ത്രി പി.കെ.ശ്രീമതി വീട്ടിൽ വിളിച്ച് ചായ കൊടുത്തിലെന്ന തരത്തിൽ ബാലിശമായ പരാതികൾ ഉന്നയിച്ച സിന്ധു ജോയിയ്ക്ക് മാനസികമായി കുട്ടിത്തം വിട്ടുമാറിയിട്ടില്ലെന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു. ഉയർന്ന വിദ്യഭ്യാസം നേടിയതുകൊണ്ടു മാത്രം ഒരാൾക്ക് പക്വതയും വിവേകവും കാര്യ ഗൌരവവും ഉണ്ടായി ക്കൊള്ളണം എന്നില്ല.അത് സിന്ധു ജോയികൂടി തെളിയിച്ചിരിക്കുന്നു എന്നു മാത്രം!
ഇനി ചോദ്യ കർത്താക്കൾ ഉന്നയിച്ച യഥാർത്ഥ ചോദ്യത്തിലേയ്ക്ക് വരാം. ഇപ്പൊൾ എസ്.എഫ്.ഐലും പാർട്ടിയിൽ ആകെ തന്നെയും നിൽക്കുന്നവർ എല്ലാവരും ഇതു പോലെ ആയിരിക്കുമോ, പാർട്ടിയിൽനിന്നും പാർളമെന്ററി വ്യമോഹം മൂലം ആളുകൾ ഇങ്ങനെ വിട്ടു പോകുന്നതെന്തുകൊണ്ട്, സംഘടനാ പരമായ പാളിച്ചകൾ പാർട്ടിയിൽ സംഭവിച്ചിട്ടില്ലേ എന്നുള്ളതും മറ്റും ആണ്. ബിനോയി ചോദിച്ചതുപോലെ “സിന്ധുവിനെയും അബ്ദുള്ളക്കുട്ടിയെയും പോലുള്ള കള്ളനാണയങ്ങള്‍ക്ക് പാര്‍ട്ടിയിലെ ഉത്തരാവദപ്പെട്ട പദവികളില്‍ അനായാസം എത്തിപ്പെടാന്‍ കഴിയുന്നു എന്നത് ഗൗരവമായ ചിന്ത അര്‍ഹിക്കുന്നില്ലേ? കര്‍ശനം എന്നു പേരുകേട്ട പാര്‍ട്ടി സംവിധാനങ്ങളുടെ അരിപ്പയുടെ കണ്ണികള്‍ക്ക് ഈയിടെയായി അകലം അല്പം കൂടിയിരിക്കുന്നു. എന്താണതിനു കാരണം എന്ന് കണ്ടെത്തേണ്ടതില്ലേ?”
തീർച്ചയായും ബിനോയിയുടെ ഈ ചോദ്യങ്ങളുടെ പ്രസക്തി തള്ളിക്കളയുന്നില്ല. പണ്ടത്തെ പോലെ പാർട്ടി വിദ്യാഭ്യാസം പ്രവർത്തകർക്ക് ലഭിക്കുന്നില്ല എന്ന പോരായ്മ ഇപ്പോൾ നിലനിൽക്കുന്നുണ്ട്. സംഘടനാ തത്വങ്ങളോ സമൂഹത്തോടുള്ള പ്രതിബദ്ധതയോ പുതുതായി വരുന്ന പ്രവർത്തകരിൽ നല്ലൊരു പങ്കിന് ഇല്ലാതെ പോകുന്നു എന്നത് ഒരു ആധിനിക കാല യാഥാർത്ഥ്യമാണ്. എന്നാൽ ഇത് പാർട്ടിയുടെ എന്തെങ്കിലും കുഴപ്പം കൊണ്ട് മാത്രം സംഭവിക്കുന്നതല്ല. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് പുതുതായി കടന്നുവരുന്ന പാർട്ടി പ്രവർത്തകർക്ക് വിദ്യാഭ്യാസം കൊടുക്കുന്നതിൽ വീഴ്ചയുണ്ട്. പാർളമെന്ററി രംഗത്ത് മാത്രമായി പലപ്പോഴും കോൺസണ്ട്രേറ്റ് ചെയ്യപ്പെട്ടു പോകുന്നു എന്ന് പറഞ്ഞാലും അല്പം സത്യം അതിലുണ്ടാകാം. അത് ബോധ പൂർവ്വം ഉണ്ടാകുന്നതുമല്ല. തീർച്ചയായും സംഘടനാ വിദ്യഭ്യാസത്തിന്റെ കുറവ് ഉണ്ടാകുന്നുണ്ട് എന്ന് തന്നെ കരുതണം. ഒരു പക്ഷെ പണ്ടത്തെ പോലെ അതിന്റെ ആവശ്യം ഇന്നില്ലാ എന്ന് പാർട്ടി കരുതുന്നുണ്ടെങ്കിൽ അത് തിരുത്തേണ്ടിയിരിക്കുന്നു എന്ന് പുതിയ അനുഭവങ്ങൾ പഠിപ്പിക്കുന്നു.
സിന്ധു ജോയിയെ സംബന്ധിച്ചിടത്തൊളം ഇത്രയൊക്കെ സമര പോരാട്ടങ്ങളിൽ വീറോടെ പങ്കെടുത്തതിന്റെ അനുഭവങ്ങളും മറ്റും ഉണ്ടെങ്കിലും രാഷ്ട്രീയമായ ഒരു ഗൌരവബുദ്ധി കൈവരിച്ചിട്ടില്ലാത്ത ഒരു പൈങ്കിളീ സ്വഭാവം നിലനിന്നിരുന്നു എന്നാണ് മനസിലാകുന്നത്. ഈ കുട്ടി നടത്തിയ സമരപോരാട്ടങ്ങളെല്ലാം സംഘടനാ തീരുമാനങ്ങൾ ആയിരുന്നു. സംഘടനാ നേതാവെന്ന നിലയിൽ അതിന്റെ നേതൃത്വം സ്വാഭാവികമായും അവർ ഏറ്റെടുക്കേണ്ടി വരികയും അതുവഴി ജനങ്ങൾക്കിടയിൽ ശ്രദ്ധേയയായി തീരുകയുമാണുണ്ടായിട്ടുള്ളത്.അല്ലാതെ സിന്ധു ജോയിയുടെ തലയിൽ ഉദിച്ച ആശയങ്ങൾ നടപ്പിലാക്കി ശ്രദ്ധേയ ആയതല്ല. സിന്ധു ജോയി സിന്ധു ജോയി ആയത് ഈ പാർട്ടി മുഖാന്തരമാണ്. അതൊക്കെ വിസ്മരിക്കാൻ വിഷമമില്ലാത്ത മനസിന്റെ ഉടമയായിരുന്നു സിന്ധു ജോയി എന്നത് മുൻ കൂട്ടി ചൂഴ്ന്നു നോക്കാൻ കഴിയുന്ന കാര്യമായിരുന്നില്ലല്ലോ.
സിന്ധു ജോയി എസ്.എഫ്.ഐയിൽ എത്തിപ്പെട്ടത് എങ്ങനെയായാലും സ്വന്തം വ്യക്തിത്വം വികസിപ്പിക്കാനും സ്വന്തം പ്രശസ്തി വർദ്ധിപ്പിക്കാനും ഉള്ള ഒരു മാർഗ്ഗമായോ മാദ്ധ്യമമായോ മാത്രം തുടർന്നങ്ങോട്ട് സംഘടനയെയും അത് നടത്തിയ പോരാട്ടങ്ങളെയും കാണുകയും ഉപയോഗിക്കുകയും ചെയ്തു എന്നു വേണം കരുതാൻ! അല്ലെങ്കിൽ ഇപ്പൊൾ ഇങ്ങനെ ഒരു മലക്കം മറിച്ചിൽ സിന്ധിവിന് ഉണ്ടാകേണ്ട യാതൊരു കാര്യവും ഉണ്ടെന്ന് തോന്നുന്നില്ല. മലക്കം മറിയാൻ സിന്ധു ഇപ്പോൾ പറയുന്ന കാരണങ്ങളൊന്നുംക്തന്നെ ഒരു തരത്തിലും ന്യായീകരിക്കത്തക്കതും ഗൌരവം ഉള്ളതും ആണെന്ന് തോന്നുന്നില്ല.
ഒരു പക്ഷെ പാർട്ടിയിൽ എന്തെങ്കിലും തെറ്റുകൾ സംഭവിക്കുന്നു എന്നു കണ്ടാൽ പാർട്ടി കൂറുള്ള ആളുകൾ അത് പാർട്ടിയിൽതന്നെ നിലനിന്ന് പാർട്ടിയിയ്ക്കുള്ളിലെ ജനാധിപത്യ സംവിധാനങ്ങൾ ഉപയോഗിച്ച് തിരുത്തിക്കുവാനാണ് ബാദ്ധ്യതപ്പെട്ടിരിക്കുന്നത്. പാർട്ടിയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെന്ന് കണ്ടാൽ അതിനു പരിഹാരം കാണാൻ ശ്രമിക്കാതെ സ്വന്തം നേട്ടങ്ങൾക്കു വേണ്ടി ശത്രുപാളയത്തിൽ ചെന്നു കയറുന്നത് അപഹാസ്യമാണ്. സ്വാർത്ഥമോഹം മാത്രം കൈമുതലുള്ളവർക്കല്ലാതെ പാർട്ടിയെ സ്നേഹിക്കുന്നവർക്ക്, സ്നേഹിച്ചിരുന്നവർക്ക്, ഇങ്ങനെയൊന്നും മലക്കം മറിയാൻ കഴിയില്ല!
മാർച്ച് 28, 2011
സിന്ധു ജോയിയോട് ലക്ഷോപലക്ഷം പർട്ടി സഖാക്കൾക്കുണ്ടായിരുന്ന സ്നേഹവാത്സല്യങ്ങൾ നമ്മുടെ എതിർപക്ഷക്കാർക്ക് മനസിലാകില്ല.
ഇപ്പോൾ അവർ പള്ളിയരമനയിൽ ചെന്ന് കമ്യൂണിസ്റ്റുകാരായാൽ വിശ്വാസസാതന്ത്ര്യം നഷ്ടപ്പെടുമെന്ന തെറ്റായ സന്ദേശം നൽകുകവഴി ഈ തെരഞ്ഞെടുപ്പിൽ വിശ്വാസിസമൂഹത്തെ ഇടതുമുന്നണിക്കെതിരെ തിരിക്കാൻ കൂടി ശ്രമിച്ച് കലിയടക്കുന്നു. ശ്രീമതി ടീച്ചർ ചായ കൊടുക്കത്തതിലും, ഇപ്പൊൾ ഒരു സീറ്റുകിട്ടാത്തതിലും ഇതില്പരം പ്രതികാരം ചെയ്യുന്നതെങ്ങനെ? അല്ലേ, ഇപ്പോൾ നിയമസഭാതെരഞ്ഞെടുപ്പിൽ സീറ്റു നൽകിയിരുന്നെങ്കിൽ വിശ്വാസ സ്വാതന്ത്ര്യം ഒക്കെ പണയംവച്ച് പാർട്ടിയിൽ തന്നെ നിൽക്കുമായിരുന്നല്ലോ! മത്സരിക്കാൻ സീറ്റു കിട്ടിയിരുന്നെങ്കിൽ കർത്താവ് വേണ്ടായിരുന്നു.സീറ്റ് കിട്ടാത്തതിനാൽ കർത്താവും പള്ളിയുമൊക്കെ വേണം! ആയിക്കോടെന്നേ! ഹഹഹ!
തന്റെ മൃതുദേഹം പാർട്ടി ഓഫീസിൽ വയ്ക്കാനുള്ളതല്ല, പള്ളിയിൽ അടക്കാനുള്ളതാണെന്ന് ഓൾഡ് സഖാവ് പറഞ്ഞിരിക്കുന്നു. പാർട്ടി ഓഫീസിൽ ഒരു സഖാക്കളുടെയും മൃതുദേഹം എംബാം ചെയ്ത് സൂക്ഷിക്കാറില്ല. പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവരോടുള്ള ആദരവുകൊണ്ട് മൃതുദേഹങ്ങൾ പാർട്ടി ഓഫീസുകളിൽ പൊതു ദർശനത്തിനു വച്ച് ആദരിക്കാറുണ്ട്. അതിനു ശേഷം മൃതുദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കാറാണ് പതിവ്. അവർ പള്ളിഖബർസ്ഥാനിലോ, പള്ളിസെമിത്തേരിയിലോ, പൊതു ശ്മശാനത്തിലോ, വീട്ടുവളപ്പിലോ അവരവരുടെ ഇഷ്ടാനുസരണം സംസ്കരിക്കും.ഇനി അതല്ല, മൃതുദേഹം മെഡിക്കൽ പഠനത്തിനു വിട്ടുകൊടുക്കാനാണ് ഉദ്ദേശിച്ചിട്ടുതെങ്കിൽ അങ്ങനെ ചെയ്യും. മരണ ശേഷം മൃദേഹം എന്തു ചെയ്യണമെന്ന് പറഞ്ഞിട്ടല്ല, എല്ലാവരും മരിക്കുന്നത്. അതുകൊണ്ടുതന്നെ ബന്ധുക്കൾ ആചാരമനുസരിച്ചോ അല്ലാതെയോ ഒക്കെ മൃതുദേഹം സംസ്കരിക്കും. പാർട്ടിക്കാർ അതിലൊക്കെ ആദരപൂർവ്വം സഹകരിക്കുകയും ചെയ്യും. ഇതൊന്നും അറിയാഞ്ഞിട്ടല്ലല്ലൊ സിന്ധു ജോയിയുടേ നാവടികൾ!
ഇത് അഭിപ്രായ ശേഖരം (COMMENT BOX)
ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.
Sunday, March 27, 2011
Saturday, March 26, 2011
സിന്ധു ജോയിയുടെ “ ക്രൂരവും പൈശാചികവുമായ ” കാലുമാറ്റത്തെക്കുറിച്ചുള്ള ചില കമന്റുകൾ
സിന്ധു ജോയിയുടെ “ ക്രൂരവും പൈശാചികവുമായ ” കാലുമാറ്റത്തെക്കുറിച്ചുള്ള ചില കമന്റുകൾ
സിന്ധു ജോയിയോട് സ്നേഹം പൂർവ്വം എന്ന പേരിൽ ഞാൻ എഴുതിയ ലേഖനത്തിന് ലഭിച്ച കമന്റുകൾ ഇവിടെ ഒരു പോസ്റ്റായി പ്രസിദ്ധീകരുച്ച് ശേഖരിക്കുകയണ്. സിന്ധു ജോയിയുടെ “ക്രൂരമായ”കാലുമാറ്റത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്ന കമന്റുകൾ ആണ് ഭൂരിപക്ഷവും. വിഷയത്തിന്റെ പ്രാധാന്യം പരിഗണിച്ച് പ്രസ്തുത കമന്റുകൾ ഇവിടെ പ്രസിദ്ധീകരിക്കുകയാണ്. സിന്ധുവിന്റെ കാലുമാറ്റത്തെ ന്യായീകരിക്കുന്ന കമന്റുകളും ചിലതുണ്ടെങ്കിലും ജനാധിപത്യ മര്യാദ കണക്കിലെടുത്ത് അവയും ഒഴിവാക്കുന്നില്ല. പ്രസ്തുത ലേഖനം വായിക്കാൻ വിശ്വമനവികം 1-ൽ എത്തുക. താഴെ പോസ്റ്റിലേയ്ക്ക് നേരിട്ടുള്ള ലിങ്കും നൽകുന്നു.
സിന്ധു ജോയിയോട് സ്നേഹം പൂർവ്വം
http://easajim.blogspot.com/2011/03/blog-post_24.html
കമന്റുകള്‍
Blogger sm sadique said... ചിലർ പോകും മറ്റ് ചിലർ വരും ( ഇതാണ് രാഷ്ട്രീയ(കള്ള)കളികൾ). ഇതിലെന്നും ഞാൻ സന്തോഷിക്കുന്നുമില്ല, ഒട്ടും സങ്കടപ്പെടുന്നുമില്ല- പകരം ഞാൻ, രാഷ്ട്രീയം പരമപരിഹാസമായി അനുഭവിക്കുന്നു.
Blogger അനില്‍ഫില്‍ (തോമാ) said... അവസരോജിതമായ പോസ്റ്റ്, ഒരു കമ്യുണിസ്റ്റിനു ചേരുന്ന ഭാഷ, അഭിവാദനങ്ങള്‍. ഞാനും എസ്സ് എഫ് ഐ യിലും, ഡീവയ്യെഫൈയിലും ഒക്കെ വളരെനാള്‍ പല ഉത്തരവാദിത്വങ്ങളും വഹിച്ചിരുന്ന ഒരാളാണ്. സിന്ധു ജോയി പാര്‍ടി ജില്ലാക്കമ്മറ്റിയില്‍ എത്തിയ പ്രായത്തില്‍ (19 വയസില്‍)ലോക്കല്‍ കമ്മറ്റി മെമ്പര്‍ ആയിരുന്നു. ഇന്നു വരെ ഒരു വാര്‍ഡ് മെമ്പര്‍ പൊലും ആകാന്‍ ശ്രമിച്ചിട്ടില്ല, ജോലി സംബന്ധമായ സമയക്കുറവു മൂലം ക്രുത്യമായി പാര്‍ട്ടി കാമ്പയിനുകളില്‍ പങ്കെടുക്കാന്‍ ആവാതെ വന്നപ്പോള്‍ മാന്യമായി അംഗത്വം ഉപേക്ഷിച്ചു അനുഭാവിയായി തുടരുന്നു.കുഞ്ഞാലിക്കുട്ടിയെയൊ, പിള്ളാച്ചനെയും പോലുള്ള കുബേര മന്ത്രിമാരെക്കാള്‍ സ:വീയാര്‍ ഭാസ്കരനെയൊ, സ:പാലൊളിയെയൊ, സ:ഈയെമ്മസിനെയൊ പോലുള്ള ദരിദ്രരായ കമ്യൂണിസ്റ്റ് നേതാക്കളെ അന്നും ഇന്നും വിലമതിക്കുന്നു.
സ: സിന്ധുവിനു അപകടം ഒന്നും വരില്ലെന്നു ആശിക്കാം, കല്ലു കരടു കാഞ്ഞിരക്കുറ്റി മുതല്‍ മുള്ളു മുരട് മൂര്‍ഘന്‍ പാമ്പു വരെ ഉള്ള യൂടീയെഫാണ്, സൂക്ഷിക്കണേ ന്സിന്ധൂ...
Blogger രമേശ് അരൂര്‍ said...സജി സിപിഎം അംഗം മാത്രമാണോ അതോ ഉത്തരാവാദിത്വ സ്ഥാനം വഹിക്കുന്ന ആള്‍ ആണോ ? കാരണം സിന്ധു വിനോട് പരിഭവം ഇല്ലെന്നു പറയുന്ന സജിയുടെ അതെ നിലപാടുതന്നെയാണ് സി പി എമ്മിലെ തീരുമാനങ്ങള്‍ എടുക്കാനും അത് അംഗങ്ങളെയും പ്രവര്‍ത്തകരെയും അനുഭാവികളെയും അറിയിക്കാനും അര്‍ഹത ഉള്ളവര്‍ എടുത്തിരിക്കുന്നത് എന്ന് ഒരാളുടെ അഭിപ്രായത്തില്‍ നിന്ന് പോലും വ്യക്തമല്ല ..
Blogger അനില്‍ഫില്‍ (തോമാ) said...അവസരോജിതമായ പോസ്റ്റ്, ഒരു കമ്യുണിസ്റ്റിനു ചേരുന്ന ഭാഷ, അഭിവാദനങ്ങള്‍. ഞാനും എസ്സ് എഫ് ഐ യിലും, ഡീവയ്യെഫൈയിലും ഒക്കെ വളരെനാള്‍ പല ഉത്തരവാദിത്വങ്ങളും വഹിച്ചിരുന്ന ഒരാളാണ്. സിന്ധു ജോയി പാര്‍ടി ജില്ലാക്കമ്മറ്റിയില്‍ എത്തിയ പ്രായത്തില്‍ (19 വയസില്‍)ലോക്കല്‍ കമ്മറ്റി മെമ്പര്‍ ആയിരുന്നു. ഇന്നു വരെ ഒരു വാര്‍ഡ് മെമ്പര്‍ പൊലും ആകാന്‍ ശ്രമിച്ചിട്ടില്ല, ജോലി സംബന്ധമായ സമയക്കുറവു മൂലം ക്രുത്യമായി പാര്‍ട്ടി കാമ്പയിനുകളില്‍ പങ്കെടുക്കാന്‍ ആവാതെ വന്നപ്പോള്‍ മാന്യമായി അംഗത്വം ഉപേക്ഷിച്ചു അനുഭാവിയായി തുടരുന്നു.കുഞ്ഞാലിക്കുട്ടിയെയൊ, പിള്ളാച്ചനെയും പോലുള്ള കുബേര മന്ത്രിമാരെക്കാള്‍ സ:വീയാര്‍ ഭാസ്കരനെയൊ, സ:പാലൊളിയെയൊ, സ:ഈയെമ്മസിനെയൊ പോലുള്ള ദരിദ്രരായ കമ്യൂണിസ്റ്റ് നേതാക്കളെ അന്നും ഇന്നും വിലമതിക്കുന്നു.
സ: സിന്ധുവിനു അപകടം ഒന്നും വരില്ലെന്നു ആശിക്കാം, കല്ലു കരടു കാഞ്ഞിരക്കുറ്റി മുതല്‍ മുള്ളു മുരട് മൂര്‍ഘന്‍ പാമ്പു വരെ ഉള്ള യൂടീയെഫാണ്, സൂക്ഷിക്കണേ സിന്ധൂ...
Blogger Manoj മനോജ് said...“എസ്.എഫ്.ഐ സംസ്ഥാന നേതൃത്വത്തിൽ നിന്നും ഒഴിവായ ഉടൻ സഖാവിനെ പാർട്ടി ജില്ലാ കമ്മിറ്റി അംഗമാക്കിയില്ലേ? അതും എറണാകുളം സ്വദേശിയായ സഖാവിനെ തലസ്ഥാന ജില്ലാ കമ്മിറ്റിയിലാണ് അംഗമാക്കിയത്. ഒരു.എസ്.എഫ്.ഐ സംസ്ഥാന നേതാവ് സാധാരണനിലയിൽ ആദ്യം പാർട്ടി ഏരിയാ കമ്മിറ്റിയിൽ ആണ് വരാറുള്ളത്. ചിലർ അതിനും താഴെ എൽ.സിയിലും അംറ്റും. വളരെ കുറച്ച് ആളുകൾ മാത്രമാണ് നേരിട്ട് പാർട്ടി ജില്ലാ സംസ്ഥാന ഘടകങ്ങളിലൊക്കെ എത്താറുള്ളത്. അതിൽ ഒരാളാണല്ലോ സ.സിന്ധു ജോയി. എസ്.എഫ്.ഐ സംസ്ഥാന ഭാരവാഹി ആയിരിക്കെ നേരേ പാർട്ടി ജില്ലാ കമ്മിറ്റിയിലേയ്ക്ക്!”
പാര്‍ട്ടിക്ക് പുറത്തുള്ള പലര്‍ക്കും അറിയാത്ത കാര്യമാണിത്.... ഇതറിഞ്ഞാലേ സിന്ധു ഇപ്പോള്‍ പറയുന്നവ് നുണകള്‍ ആണെന്നും യഥാര്‍ത്ഥകാരണം സ്ഥാനമോഹവും മറ്റും ആണെന്ന്...
പോസ്റ്റര്‍ ഒട്ടിക്കേണ്ടിയിരുന്ന ഒരാളെ അതും ഒരു വനിതയെ നേരിട്ട് ഭാരവാഹിയാക്കിയതിനുള്ള സമ്മാനം...
“എസ്.എഫ്.ഐ ക്കാരി ആയി പോയതിന്റെ പേരിൽ കേൾക്കേണ്ടിവന്ന അപവാദങ്ങളും അതിൽ സഖാവിനുണ്ടായ മനോവേദനയും..”
കഴിഞ്ഞ ഇലക്ഷനില്‍ എറണാകുളത്ത് സിന്ധുവിന്റെ എതിരാളികള്‍ നടത്തിയ കുപ്രചരണങ്ങളെ എതിര്‍ത്ത അനുഭാവികളെ യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ സിന്ധു വഞ്ചിച്ചിരിക്കുന്നു... വേണ്ടായിരുന്നു ഈ നാടകം!!
വിദ്യാഭ്യാസ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയതിനിടയില്‍ അന്നത്തെ കോണ്‍ഗ്രസ്സ് സിന്ധുവിന് സമ്മാനിച്ച “തകര്‍ന്ന ഉപ്പൂറ്റി” കേരള ജനതയ്ക്ക് എന്നും ഒരു ഓര്‍മ്മയായിരിക്കും, സിന്ധു മനപൂര്‍വ്വം മറന്നാലും....
Blogger vavvakkavu said...ഇങ്ങനെയുള്ളവര്‍ പുറത്ത് പോകുന്നതല്ലേ നല്ലത്
Blogger moideen angadimugar said...ഒരു ജാഥ നയിക്കുകയും,പോലീസിന്റെ രണ്ട് അടികൊള്ളുകയും ചെയ്യുമ്പോഴെക്കും പാർലെമെന്ററി മോഹം മുളയ്ക്കുന്ന യുവ നേതാക്കൾ പാർട്ടിയെ സംബന്ധിച്ചടുത്തോളം വലിയ ബാധ്യത തന്നെയാണ്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ സിന്ദുവിന്റെ പ്രവർത്തനം ഒരു കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥിക്ക് യോജിച്ചതായിരുന്നില്ല. കമ്മ്യൂണിസ്റ്റ് ആശയം അറിയാത്തവരും,അതിനോട് യോജിക്കാൻ കഴിയാത്തവരും പാർട്ടി മെമ്പർമാരായി തുടരുന്നതിൽ ഒരർത്ഥവുമില്ല. സിന്ദു ചെറുപ്പമാണ്. തീർച്ചയായും പാർട്ടിയിൽ അവർക്ക് നല്ല ഭാവിയുണ്ടായിരുന്നു.
Blogger ഡോ.ആര്‍ .കെ.തിരൂര്‍ said...പോട്ടെ പുല്ല്.കമ്മ്യൂണിസം എന്തെന്നറിയാതെ- പാര്‍ട്ടി എന്തെന്നറിയാതെ ജില്ലാ കമ്മിറ്റി അംഗം ആയാല്‍ - ആക്കിയാല്‍- ഇങ്ങനെ ഇരിക്കും. ഇവള്ക്കൊക്കെ വേണ്ടിയാണല്ലോ മുദ്രാവാക്യം വിളിച്ചത്.
Blogger ഇ.എ.സജിം തട്ടത്തുമല said...ഇതുവരെയുള്ള കമന്റുകൾക്ക് നന്ദി! ഈ പോസ്റ്റ് പബ്ലിഷ് ചെയ്തതിനു ശേഷമാണ് വൈകുന്നേരം ചാനലുകളിലൂടെ ഈ കുട്ടി പറയുന്ന കാര്യങ്ങൾ കേട്ടപ്പോൾ എത്രയോ നേരത്തേ ഈ കുട്ടി പാർട്ടിയിൽ നിന്നു പോകേണ്ടതായിരുന്നു എന്നു തോന്നി. ഒരു പക്ഷെ നിയമസഭയിൽ സി.പി.ഐ(എം) ഇപ്പോഴും സീറ്റെങ്ങാനും നൽകിയിരുന്നെങ്കിൽ അബദ്ധമായി പോയേനേ! ആരാണോ ആവോ ഈ കുട്ടിയെ വഴിതെറ്റിച്ച പിശാച്! ഈ പാർട്ടിയുടെ നേതാക്കളും പ്രവർത്തകരും ആ കുട്ടിയെ എത്ര മാത്രം സ്നേഹിച്ചിരുന്നു. ഇങ്ങനെ ഈ പാർട്ടിക്കെതിരെ ചിലുചിലാ വർത്തമാനം പറയാൻ ഈ കുട്ടിയ്ക്ക് എങ്ങനെ കഴിയുന്നു? സ. കടകം പള്ളി പറഞ്ഞത് കേൾക്കുമ്പോൾ പാർട്ടി നേതാക്കളുടെ വേദന ആർക്കും മനസിലാകും. ഈ പാർട്ടിയെ കുറിച്ച് ഒന്നും മനസിലാക്കാതെയണല്ലോ ഈ കുട്ടി ഇത്രയും കാലം ഈ പാർട്ടിയിൽ നിന്നത്! സ, കടകമ്പള്ളി പറഞ്ഞതുപോലെ കോൺഗ്രസ്സിനെക്കുറിച്ച് മനസിലാക്കി വരട്ടെ, ഒരപകടത്തിലും പെടാതിരിക്കട്ടെ എന്നൊക്കെ മാത്രമേ പറയാനുള്ളൂ!
Blogger Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...ഇത്തരം അവസരവാദികളെയും, അധികാര ദുര്‍മോഹികളെയും പാര്‍ട്ടി മുന്‍പേ തന്നെ തിരിച്ചറിയേണ്ടതായിരുന്നു.. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ നടത്തിയ "കവല പ്രസംഗ"ത്തിന്റെ ഉപകാര സ്മരണക്ക് ഇവരെ വിശുദ്ധയായി പ്രഖ്യാപിക്കാന്‍ ഇടയുണ്ട്..:( https://www.facebook.com/video/video.php?v=1572840451956&comments
Blogger അപ്പു said..."ഇപ്പോൾ പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും സഖാവിനോടുള്ള സ്നേഹം നമ്മൾ രാഷ്ട്രീയത്തിനുപരി എക്കാലത്തും മനസിൽ സൂക്ഷിക്കും."
തിരഞ്ഞെടുപ്പു ഒന്നു കഴിയട്ടെ......അപ്പൊ കാണാം സ്നേഹം.
Blogger ശ്രീനാഥന്‍ said...നല്ല ലേഖനം സജിം, അധിക്ഷേപിക്കാതെ. തികഞ്ഞ ബഹുമാനത്തോടെ തന്നെ താങ്കൾ ആ പെൺകുട്ടിയോട് കാര്യം പറഞ്ഞു. കമ്യൂണിസ്റ്റ് പാർടിയിൽ സ്ഥാനമെന്നത് പാർടി ഏൽപ്പിക്കുന്ന ഉത്തരവാദിത്വം മാത്രം. അതു മോഹിക്കുന്നത് പാർടിയെന്തന്ന് അറിയായ്കയാലാണ്( സ്ഥാന ‘ആർത്തി’ യുള്ളവർ ധാരാളം ഈ പാർടിയിലുണ്ടെന്ന സത്യം അറിയാതെയല്ല ഈ പറയുന്നത്. പക്ഷേ അവരല്ലല്ലോ മോഡൽ ആകേണ്ടത്. പാവം കുട്ടി, നല്ല ബുദ്ധി പറഞ്ഞു കൊടുക്കാൻ അതിനടുത്ത് ആരുമില്ലാത്തതാകും കാരണം
Blogger സന്തോഷ് said...2006 ലെ നിയമസഭ തിരഞ്ഞെടുപ്പിലും 2009 ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥി ആയി മത്സരിച്ച, സി.പി.എം തിരുവനതപുരം ജില്ല കമ്മറ്റി അംഗം ആയിരുന്ന ഈ യുവനേതാവിന്റെ ഇപ്പോഴത്തെ പ്രവൃത്തിക്ക് നാടന്‍ഭാഷയില്‍ പറയുവാന്‍ പറ്റിയ വിശേഷണം "കൊതിക്കെറുവ്" എന്നാണു.
Blogger ചാര്‍ളി[ Cha R Li ] said...നന്നായി പറഞ്ഞിരിക്കുന്നു. സഭ്യമായ ഭാഷയില്‍ (അതിനര്‍ഹയല്ലെങ്കിലും..). ഇത്ര നാള്‍ ഇങ്ക്വിലാബ് വിളിച്ചിട്ട് ഇതാണല്ലോ പാര്‍ട്ടിയേപ്പറ്റി മനസ്സിലാക്കിയത്.. ഇവളേയൊക്കെ പണ്ടേ പുറത്താക്കേണ്ടതായിരുന്നു. കവലപ്രസംഗം യൂട്യൂബില്‍ കണ്ടീരുന്നു..
Blogger Suseelan said...മാനവികതാ വാദീ നജീമേ സിന്ധു ജോയി ഒരു ക്റിസ്ത്യാനി ആയതു കൊണ്ടല്ലേ ഇത്റ ഉയരത്തില്‍ എത്തിയത് ?
ഒരു ഹിന്ദു പെണ്‍കുട്ടി ആയിരുന്നെങ്കില്‍ പറ്റുമായിരുന്നോ, ഇതാ നിങ്ങളുടെ പാറ്‍ട്ടീടെ ഗുണം, ഇതില്‍ ആടി നില്‍ക്കുന്നവറ്‍ക്കും വല്ലപ്പോഴും വരുന്നവറ്‍ക്കും ഒക്കെ നല്ല പൊസിഷന്‍ കിട്ടും
ഉറച്ച ആളാണോ തീറ്‍ന്നു വെടി, ഞാനും എസ് എഫ് ഐ ആയിരുന്നു പക്ഷെ ജനാധിപത്യം സോഷ്യലിസം സ്വാതന്ത്റ്യം എന്നു പുറത്ത് പറയും അകത്ത് സന്ദേശത്തില്‍ ശങ്കരാടി ബോബി കൊട്ടാരക്കരയെ ഇരുത്തുന്നപോലെ പാറ്‍ട്ടി അച്ചടക്കം പറഞ്ഞു ചവിട്ടി മെതിക്കും , സ്വന്തം ആശയം വിശ്വാസം ഉള്ളവനു ഈ പാറ്‍ട്ടി പറ്റില്ല
നിങ്ങള്‍ മാനവികതാ വാദി ആയിരുന്നു ഇലക്ഷന്‍ വന്നപ്പോള്‍ തനി സ്വഭാവം കാണിച്ചു നിങ്ങള്‍ ഉറച്ച കമ്യൂണിസ്റ്റാണു അതാണു ഗോപി ഒരു കാലത്തും പാറ്‍ട്ടി ബഞ്ചില്‍ അല്ലാതെ ഒരു കസേര നിങ്ങള്‍ക്കു കിട്ടില്ല
അതേ സമയം ഇന്നലെ കുരുത്ത തകരകള്‍ ആയ ക്കേ എസ് മനോജ്, സിന്ധു ജോയി, അല്‍ ഫോണ്‍സ് കണ്ണം താനം, അബ്ദുള്ള കുട്ടി ഇവറ്‍ക്കൊക്കെ കൂള്‍ ആയി എം എല്‍ എ സീറ്റു കിട്ടും
പിന്നെ ഇവരൊക്കെ അച്ചായന്‍മാരാണു അവറ്‍ക്കു കേരണ്ട സമയം കേറാനും ചാടേണ്ട സമയം ചാടാനും അറിയാം
അറിയാത്തത് ഹിന്ദുവിനാണു
നീലാണ്ടനെ ഒക്കെ മുറിച്ചിട്ടാല്‍ ഇപ്പോഴും കമ്യൂണിസ്റ്റ് ചോര ആയിരിക്കും പക്ഷെ അവരുടെ ആത്മാറ്‍ഥത നിങ്ങള്‍ മതിക്കുന്നില്ല
നിങ്ങളുടെ പാറ്‍ട്ടിയില്‍ ആത്മാറ്‍ഥമായി വറ്‍ക്ക് ചെയ്താല്‍ --ലും കഞ്ഞിയും
നിങ്ങള്‍ക്കും അതു തന്നെ ഫലം
Blogger സന്തോഷ് പല്ലശ്ശന said...പാര്‍ട്ടിക്കുവേണ്ടി സമരം നയിച്ചതും പീഡനങ്ങള്‍ ഏറ്റുവാങ്ങിയതും സ്ഥാനമാനങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടിയായിരുന്നോ.... രായ്ക്കു രാമാനം ആദര്‍ശങ്ങളുടെ നിറം മാറ്റാന്‍ ഇവര്‍ക്കെങ്ങിനെ കഴിയുന്നു. അവരുടെ അവരുടെ സമരവീര്യത്തിന്റെ തീയുടെ യഥാര്‍ത്ഥ തണുപ്പ് ഇപ്പോഴാണ് പുറത്ത് വന്നത്...
കാഗ്രസ്സില്‍ പോയാലും മക്കടെ അത്യാഗ്രഹം തീരില്ല... അവിടെ ഇതിലും വല്യ വേന്ദ്രന്മാരാ...
Blogger ആചാര്യന്‍ said...ഏതായാലും സിന്ധുവിനോട് അവരുടെ പാര്‍ട്ടി സന്മനസ്സ് കാണിച്ചില്ല എന്ന് പറഞ്ഞാല്‍ അത് തെറ്റല്ലേ?...എറണാകുളം സീറ്റില്‍ മറ്സരിപ്പിചില്ലേ?..ഈ ചെറിയ പ്രായത്തില്‍ തന്നെ പാര്‍ട്ടിയുടെ ഇത്രയും വലിയ പദവികള്‍ നല്‍കിയില്ലേ ..ഏത് പാര്‍ട്ടിയില്‍ ആയാലും കുറച്ചു മാന്യത വേണം പൊതു പ്രവര്‍ത്തനത്തില്‍ ഇറങ്ങുമ്പോള്‍ ...അത് ആരായാലും ജയ ഡാലി ആയാലും പത്മജ ആയാലും കനന്താനം ആയാലും.ഇനി ഇവരെല്ലാം തെറി കൊണ്ട് അഭിഷേകം ചെയ്തവര്‍ തന്നെ ചുമക്കണ്ടേ....രാഷ്ട്രീയത്തില്‍ മാത്രമല്ല ഈ നെറികെട് എന്തേ...
Blogger Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...പദ്മജയും, ശോഭനാ ജോര്‍ജ്ജും, ഷാനിമോള്‍ ഉസ്മാനും ഒന്നും സീറ്റ് നല്ക്കാതെ, തങ്ങളെ കൊണ്ഗ്രെസ്സ് അവഗണിക്കുന്നു എന്ന് അലമുരയിടുന്നു. റിബല്‍ ചാവേറുകള്‍ മത്സരിക്കുന്നു, സി.പി.എം-ലെ അവഗണനയില്‍ മനം നൊന്ത്, ചര്‍ദ്ദിചതെല്ലാം വിഴുങ്ങി കോണ്‍ഗ്രസില്‍ ചേക്കേറിയ സിന്ധു ജോയ് പറയുന്നു കോണ്‍ഗ്രസ് സ്ത്രീകള്‍ക്ക് മികച്ച പരിഗണനയാണ് നല്‍കുന്നത് എന്ന്...
1993 മുതല്‍ സി.പി.ഐ എം അതി ക്രൂമായി പീഡിപ്പിചുതുടങ്ങിയിരുന്നു എന്നു സിന്ധു ജൊയി വെളിപ്പെടുത്തി. അദ്യം വിദ്യാര്ഥി പ്രസ്ഥാനതില്‍ അംഗമാക്കി ആരംഭിച ഈ പീഡനം 2009ല്‍ എര്‍ണ്ണാകുളം മണ്ഡലത്തില്‍ ലൊകസഭാസ്ഥാനാര്‍തിത്വം വരെ നീളുന്നു ഈ പട്ടിക. കെരളത്തിലെ മറ്റൊരു വനിതാ നെതാവിനും നെരിടെണ്ടിവന്നിട്ടില്ലാത്ത പീഡന പരംബരയിലെക്കു ഒരു
എത്തിനൊട്ടം.
1. എസ്.എഫ്.ഐ എര്‍ണാകുളം ജില്ലാകമ്മറ്റി അംഗം.
2. എസ്.എഫ്.ഐ എര്‍ണാകുളം ജില്ലാ സെക്രട്ടെറിയറ്റ് അംഗം
3. വൈസ് പ്രസിഡന്റ് എസ്.എഫ്.ഐ. തിരുവനന്തപുരം ജില്ലാകമ്മറ്റി.
4. സെനറ്റ് മെംബര്‍ കെരള യുനിവെര്‍സിറ്റി.
5. സെനറ്റ് മെംബര്‍ എം.ജി യൂണിവെര്‍സിറ്റി.
6. ചെയര്‍ പെര്‍സണ്‍ എം.ജി യൂണിവെര്‍സിറ്റി. യൂണിയന്‍ .
7. എസ്.എഫ്.ഐ കേരള സംസ്ഥാന പ്രസിഡന്റ് (ആദ്യത്തെ വനിതാ പ്രസിഡന്റ് ആക്കി എന്നത് കനത്ത പീഡനമായിരുന്നു എന്നു സിന്ധു വിതുംബി)
8.എസ്.എഫ്.ഐ ദെശീയ വൈസ് പ്രസിഡന്റ് .
9. സി.പി.ഐ എം. തിരുവനന്തപുരം ജില്ലാകമ്മറ്റി അംഗം .
10. സെനറ്റ് മെംബര്‍ കൊചിന്‍ യൂണിവെര്സിറ്റി ഒഫ് സയന്‍സ് ആന്‍ഡ് ടെക്നൊളജി.
11. സിഡികെറ്റ് മെംബര്‍ കൊചിന്‍ യൂണിവെര്സിറ്റി ഒഫ് സയന്‍സ് ആന്‍ഡ് ടെക്നൊളജി.
12 2006ലും 2009ലും തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അവസരം നല്‍കിയെന്ന കനത്ത പീഡനത്തെ വിവരിക്കാന്‍ സിന്ധു വാക്കുകള്‍ ഇല്ലാതെ കഷ്ടപ്പെടുന്നത് കാഴ്ചക്കരുടെ കണ്ണൂകളേ പൊലും ഈരനണിയിച്ചു.
സ്ത്രീകള്‍ക്കു പ്രവര്‍തന സ്വാതന്ത്ര്യവും സംരക്ഷണവും വാരിക്കൊരി നല്‍കുന്ന കൊണ്‍ഗ്രസ്സെന്ന മഹതായ പ്രസ്ഥാനതിലെക്കു ഉമ്മന്‍ചാണ്ടി സിന്ധുവിനെ സ്വാഗതം ചെയ്യുകയും സിന്ധു അതു സ്വീകരിക്കുകയിം ചൈതു. (ചൈത് തെറ്റുകള്‍
എറ്റുപറഞ്ഞ കുഞ്ഞാലിക്കുട്ടിയെ അഭിനന്ദിച്ചകാര്യം ഉമ്മന്‍ചാണ്ടി പ്രത്യെകം പരാമര്‍ശിക്കുകയും ചെയിതു.
കനത്ത പീഡനങ്ങള്‍ക്കു വിട ഇനി സിന്ധു "ജൊയ്" ..... കൊണ്‍ഗ്രസ്സുകാരുടെ കണ്ണിലുണ്ണിയായി ,സി.പി.എം ലെ കനത്ത എകാന്തതക്കു വിടനല്‍കി ഒരു വന്‍ പുരുഷാരം തന്നെ കാത്തിരിക്കുന്നു എന്ന യാധാര്‍ത്യം തിരിച്ചരിഞ്ഞ സിന്ധുവിനു വിജയാശംസകള്‍...
Blogger ഡോ.ആര്‍ .കെ.തിരൂര്‍ said...http://rkdrtirur.blogspot.com/2011/03/blog-post_24.ഹ്ത്മ്ല്‍. ഹരിപ്പാട്ടെ "എലിമിനേഷന്‍ റൌണ്ടും" പുതുപ്പള്ളിയിലെ "പരിഗണനയും"
Blogger ഇ.എ.സജിം തട്ടത്തുമല said...കമന്റുകൾ എല്ലാം വായിക്കുന്നുണ്ട്. മറുപടികൾ ആവശ്യമെന്ന് തോന്നുന്നവയ്ക്ക് സമയം ലഭിക്കുന്ന മുറയ്ക്ക് നൽകാൻ ശ്രമിക്കാം. ഇതുവരെയുള്ള കമന്റുകൾക്ക് നന്ദി!
Blogger ബിനോയ്//HariNav said...സഖാവേ, സിന്ധു ജോയ് ചെയ്തത് തെറ്റോ ശരിയോ എന്ന ചര്‍ച്ചക്ക് പ്രസക്തിയേയില്ല. താങ്കളുടെ ബ്ലോഗിലില്‍ വിശേഷിച്ചും. സിന്ധുവിന്‍റെ പ്രവര്‍ത്തിയിലെ പോഴത്തരം (അതോ കാപട്യമോ) ഇടതുപക്ഷ അനുഭാവികളെ ആരെയും പറഞ്ഞു ബോദ്ധ്യപ്പെടുത്തേണ്ട കാര്യമുള്ളതായി തോന്നുന്നില്ല. പക്ഷെ സിന്ധുവിനെയും അബ്ദുള്ളക്കുട്ടിയെയും പോലുള്ള കള്ളനാണയങ്ങള്‍ക്ക് പാര്‍ട്ടിയിലെ ഉത്തരാവദപ്പെട്ട പദവികളില്‍ അനായാസം എത്തിപ്പെടാന്‍ കഴിയുന്നു എന്നത് ഗൗരവമായ ചിന്ത അര്‍ഹിക്കുന്നില്ലേ? കര്‍ശനം എന്നു പേരുകേട്ട പാര്‍ട്ടി സംവിധാനങ്ങളുടെ അരിപ്പയുടെ കണ്ണികള്‍ക്ക് ഈയിടെയായി അകലം അല്പം കൂടിയിരിക്കുന്നു. എന്താണതിനു കാരണം എന്ന് കണ്ടെത്തേണ്ടതില്ലേ?
Blogger കുഞ്ഞിക്ക said...സ്ഥനമാനങ്ങള്‍ കിട്ടാതാവുമ്പോള്‍ മറുകണ്ടം ചാടുന്ന ഇത്തരക്കാര്‍ അവസരവാദികള്‍ തന്നെ.
Blogger nithin.d said...ശത്രുക്കളുടെ കത്തി നെഞ്ചില്‍ തുളഞ്ഞു കയറിയപ്പോള്‍ സഖാക്കള്‍ അനുഭവിക്കാത്ത വേദന ഒറ്റ നിമിഷം കൊണ്ട് ഇന്ത്യയിലെ മുഴുവന്‍ സഖാക്കള്‍ക്കും നല്‍കിയ സിന്ദു ജോയ് ഒരിക്കലും മറക്കില്ല ........എങ്ങനെ മറക്കും നിങ്ങള്‍ക്കായി വിളിച്ച മുദ്രാവാക്ക്യങ്ങള്‍ തൊണ്ടയില്‍ കിടന്നു നീറുകയാണ് .ഞാനിരിക്കുന്ന എസ്.എഫ് .ഐ യുടെ ജില്ല കമ്മിറ്റിയിലാണ് സിന്ദു നീയും ഇരുന്നത് എന്നോര്‍ക്കുമ്പോള്‍ കനല്‍ കട്ടയുടെ മുകളില്‍ ഇരിക്കുന്ന പ്രതീതിയാണിപ്പോള്‍.കേരളത്തിലെ വിദ്യാര്‍ഥികള്‍ ഒരിക്കലും മറക്കില്ല നിങ്ങളെ 'ഒറ്റുകാരിയായി' അല്ലാതെ .പ്രിയ സുഹൃത്തെ ഈ പ്രസ്ഥാനത്തിന് നല്‍കിയ ആദരവില്‍ ഒരല്‍പം നിനക്കും കിട്ടിയെങ്കില്‍ നോക്കൂ അതില്‍ അഹങ്കരിച്ച് നീ ചാടിയ ചെളികുണ്ടില്‍ കാര്‍ക്കിച്ചു തുപ്പുകയാണ് ഞങ്ങള്‍ മാത്രമല്ല ഓരോ കോണ്‍ഗ്രസുകാരനും .............. ഇത് വരെയുള്ള കേരളം അല്ല നിന്നെ കാത്തിരിക്കുന്നത് മലയാളികള്‍ ചിന്തിക്കുന്നവരാണ് ........ലാല്‍ സലാം
Blogger പത്രക്കാരന്‍ said...പ്രിയപ്പെട്ട സിന്ധുചേച്ചി, ( അങ്ങനെ വിളിക്കാനെ തോന്നുന്നുള്ളൂ, കാരണം ഞങ്ങള്‍ നിങ്ങളെ അത്രമേല്‍ സ്നേഹിച്ചിരുന്നു ) കേള്‍ക്കുമ്പോള്‍ കല്ല്യാണ്‍ സില്‍ക്സ്ന്റെ പരസ്യമാണെന്നു തോന്നും, എന്നാലും പറയട്ടെ, നിങ്ങള്‍ തകര്‍ത്തത് വിശ്വാസമാണ്. കേരളത്തിലെ വിദ്യാര്‍ഥി സമൂഹം നിങ്ങളില്‍ അര്‍പ്പിച്ച വിശ്വാസം. നിഷ്കളങ്കമായി ചിരിക്കുന്ന ഉമ്മന്‍ചാണ്ടിയെ കണ്ടാല്‍, പൊതുനിരത്തില്‍ കിടന്നു ചിതറിയ കാല്‍ മുട്ടിന്റെ വേദന സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞുകൊണ്ട് ഇന്കുലാബ് വിളിച്ച ധീരസഖാവിന്റെ, പ്രിയ സഹോദരിയുടെ മുഖം മനസ്സില്‍ തികട്ടി വന്ന്, പല്ല് ഞെരിച്ച മുഷ്ടി ചുരുട്ടിയ സാധാരണക്കാരനായ എസ്എഫ്ഐക്കാരന്റെ വിശ്വാസം...
Blogger അഞ്ചല്‍ക്കാരന്‍ said...പാര്‍ട്ടിയുമായി ബന്ധമുള്ളവരോട്,ബിനോയ് ചോദിച്ച ചോദ്യങ്ങള്‍ പ്രസക്തമാണ്. മറുപടി പ്രതീക്ഷിക്കുന്നു. ആത്മാര്‍ത്ഥമായും മറുപടി പ്രതീക്ഷിക്കുന്നു. സിന്ധൂവിനു തുല്ല്യം ഒരു കരണം മറിച്ചില്‍ ഒരു പക്ഷേ രാഷ്ട്രീയ കേരളത്തിനു തുല്ല്യതയില്ലാത്തത് ആയിരിക്കും. ഒരു ദിവസം കൊണ്ട് ഇതു സംഭവിക്കില്ല. അപ്പോള്‍ സിന്ധു എസ്സ്.എഫ്.ഐയുടെ തലപ്പത്തിരുന്ന കാലമത്രയും ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനം എന്ന നിലയില്‍ കേരളത്തിലെ ഭൂരിപക്ഷ വിദ്യാര്‍ത്ഥി രാഷ്ട്രീയം കപടതയുടെ പിടിയില്‍ ആയിരുന്നുവോ? തീര്‍ച്ചയായും വിശദീകരിക്കാന്‍ പോസ്റ്റിന്റെ ഉടമക്കും എസ്സ്.എഫ്.ഐയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്നു എന്ന് അവകാശപ്പെടുന്ന നിഥിനും ജനശക്തി ന്യൂസിനും ഒക്കെ ഉത്തരവാദിത്തം ഉണ്ട്. അത് പ്രതീക്ഷിക്കുന്നു.
Blogger അഞ്ചല്‍ക്കാരൻ.... മറുപടിക്കായി...
Blogger nithin said.....സിന്ധൂവിനു തുല്ല്യം ഒരു കരണം മറിച്ചില്‍ ഒരു പക്ഷേ രാഷ്ട്രീയ കേരളത്തിനു തുല്ല്യതയില്ലാത്തത് ആയിരിക്കും. ഒരു ദിവസം കൊണ്ട് ഇതു സംഭവിക്കില്ല. അപ്പോള്‍ സിന്ധു എസ്സ്.എഫ്.ഐയുടെ തലപ്പത്തിരുന്ന കാലമത്രയും ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനം എന്ന നിലയില്‍ കേരളത്തിലെ ഭൂരിപക്ഷ വിദ്യാര്‍ത്ഥി രാഷ്ട്രീയം കപടതയുടെ പിടിയില്‍ ആയിരുന്നുവോ? തീര്‍ച്ചയായും വിശദീകരിക്കാന്‍ പോസ്റ്റിന്റെ ഉടമക്കും എസ്സ്.എഫ്.ഐയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്നു എന്ന് അവകാശപ്പെടുന്ന നിഥിനും ജനശക്തി ന്യൂസിനും ഒക്കെ ഉത്തരവാദിത്തം ഉണ്ട്. അത് പ്രതീക്ഷിക്കുന്നു. പ്രിയപ്പെട്ട അഞ്ചല്‍ക്കാരന്‍ ചേട്ടാ തികച്ചും യാദര്‍ശ്ചികമായ ചോദ്യം ....... സിന്ദു ജോയ് എന്ന കപടതയുടെ പിടിയില്‍ ആയിരുന്നു എസ്. എഫ്. ഐ എങ്കില്‍ എസ്. എഫ്. ഐ-യില്‍ സിന്ദുവിനു ശേഷം പ്രളയം ഉണ്ടാകണ്ടേ. ഇല്ല അതുണ്ടായില്ല കാരണം എസ് .എഫ്. ഐ എന്ന പടച്ചട്ട ഊരിയിട്ടാല്‍ സിന്ദു വെറും സിന്ദുവാണ് .പ്രസ്ഥാനം എന്ന സാഗരത്തിലേക്കുള്ള ഒഴുക്കില്‍ ചണ്ടികള്‍ പലതും വന്നെത്താം കാലത്തിന്‍റെ തള്ളിച്ചയില്‍ അവയെല്ലാം പുറംതള്ളപ്പെടും. വജ്രം വാഴയിലയില്‍ പോതിഞ്ഞാലും കനക പേടകത്തില്‍ അടച്ചാലും വജ്രത്തിന്‍റെ മാറ്റ് കുറയില്ലല്ലോ.അതിനാല്‍ സിന്ദു തലപ്പത്തിരുന്നു എന്ന് കരുതി എസ്. എഫ്. ഐ യുടെ രാഷ്ട്രീയം ചോരില്ല.കാരണം സിന്ദു എസ്.എഫ്.ഐ യില്‍ ഉള്ളപ്പോള്‍ എസ്.എഫ്.ഐ യുടെ വാക്കായിരുന്നു സിന്ദുവിനു ഉള്ളത് .സിന്ദുവിനു സിന്ദുവിന്‍റെ വാക്ക് വേണം എന്ന് തോന്നിയപ്പോള്‍ പുറത്തായി.......................... ലാല്‍ സലാം
ഇ.എ.സജിം തട്ടത്തുമല said...അഞ്ചൽക്കാരനും ബിനോയിയും അടക്കം ചിലരുടെ ചോദ്യങ്ങളിലെ ആത്മാർത്ഥത കണക്കിലെടുത്ത് ഈ ഇലക്ഷൻ കാലത്തെ തുറന്നു പറച്ചിലിനുള്ള ഈയുള്ളവന്റെ പരിമിതികൾ കൂടി കണക്കിലെടുത്ത് മറുപടി പറയുന്നു. സി.പി.ഐ (എം)-ൽ സംഘടനാപരമായി ചില ദൊർബല്യങ്ങൾ ഉണ്ടായിട്ടുണ്ട് എന്നത് പാർട്ടിതന്നെ അംഗീകരിക്കുന്ന കാര്യമാണ്. അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയുമാണ്. തെറ്റുതിരുത്തൽ രേഖയുടെ ഭാഗമായി സമ്മേളനങ്ങളിലൂടെ സംഘടനാ ചുമതലകളിൽ നിന്ന് ജനാധിപത്യപരമായി ഒഴിവാക്കപ്പെട്ടവരെ പോലും തിരിച്ചെടുത്തുകൊണ്ടുള്ള നടപടി അതിന്റെ ഭാഗമാണ്. ഇത് കാരണം പല പാർട്ടി കമ്മിറ്റികളും ജമ്പോ കമ്മിറ്റികളായി മാറുക പോലുമുണ്ടായി. ചില ലോക്കൽ കമ്മിറ്റികളും ഏരിയാ കമ്മിറ്റികളും വിഭജിക്കുക പോലും ഉണ്ടായി. ഇത് സംഘടനയുടെ ഐക്യം വീണ്ടെടുക്കാൻ സഹായിച്ചു. ഇല്ലെങ്കിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയം കുറച്ചുകൂടി കടുത്തതാകുമായിരുന്നു. വിഭാഗീയപ്രവർത്തനങ്ങൾ പരസ്പരമുണ്ടാക്കിയ മുറിവുകൾ പരിഹരിച്ച് വരുന്നുമുണ്ട്.
എന്നാൽ ഒരു കാര്യം ഉള്ളത് ഇതൊക്കെയാണെങ്കിലും കൂടുതൽ ജനാധിപത്യ സ്വാതന്ത്ര്യം പാർട്ടി പ്രവർത്തകർ ആഗ്രഹിക്കുന്നതിനെ സംഘടനാ അച്ചടക്കത്തിന്റെ പേരിൽ പണ്ടത്തെ പോലെ നിയന്ത്രിക്കാൻ കഴിയില്ല. കാലം വരുത്തുന്ന മാറ്റങ്ങളെ പൂർണ്ണമായും അവഗണിച്ച് പാർട്ടിയ്ക്കും മുന്നോട്ട് പോകാൻ കഴിയില്ല. എന്നിരിക്കിലും കോൺഗ്രസ്സിലും മറ്റും ഉള്ളതു പോലത്തെ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ഒരു കമ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു കാലത്തും അനുവദിക്കാനുമാകില്ല. അപ്പോൾ ഇതിന് രണ്ടിനും മദ്ധ്യേ നിൽക്കുന്ന പാർട്ടിക്ക് മറ്റു പാർട്ടികളെ അപേക്ഷിച്ച് പല പരിമിതികളും ഉണ്ട്. ആ പരിമിതികളാണ് സിന്ധു ജോയിക്ക് ഇപ്പൊൾ ഒരു സ്ഥാനാർത്ഥിത്വം ലഭിക്കതെ പോയതിന്റെയും കാരണം. സിന്ധുവിന്റെ പാർട്ടിമാറ്റവുമായി ബന്ധപ്പെട്ട് സ. കടകമ്പള്ളി സുരേന്ദ്രൻ അത് തുറന്നു തന്നെ വളരെ സൌമ്യമായി ചാനലുകളിലൂടെ പറഞ്ഞിരുന്നു.
മറ്റൊന്ന് സിന്ധു ജോയിയുടെ മലക്കം മറിച്ചിൽ ഒറ്റ ദിവസം കൊണ്ട് എടുത്ത തീരുമാനത്തിന്റെ ഭാഗമായിരുന്നില്ല എന്നാണ് മനസിലാകുന്നത്. എങ്ങനെയാണെന്നറിയില്ല, കുറച്ചു നാളുകൾക്കു മുന്നേ ഈ കുട്ടിയിൽ ഒരു വലതുപക്ഷ വ്യതിയാനം ദർശിച്ചു തുടങ്ങിയിരുന്നതായി അറിയുന്നു. ഇന്റെനെറ്റിലും മറ്റും ഉള്ള ഈ കുട്ടിയുടെ കൂട്ടുകാരോടുള്ള സംഭാഷണങ്ങൾ ചില സൂചനകൾ നൽകിയിരുന്നു എന്നും അറിയുന്നു. പാർട്ടി വൃത്തങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞത് സിന്ധു ജോയിയുടെ കോൺഗ്രസ്സ് പ്രവേശനത്തിന്റെ തിരക്കഥ കുറച്ചു മുമ്പേ എഴുതപ്പെട്ടതാണ് എന്നതാണ്. ഒരു പക്ഷെ അതുകൊണ്ട് കൂടിയായിരിക്കാം സിന്ധു ജോയിയെ ഇപ്പോൾ നിയമസഭാതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പരിഗണിക്കാതിരുന്നതും. പാർട്ടിയ്ക്ക് ഒരു പക്ഷെ സിന്ധു ജോയിയിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടിരുന്നിരിക്കാം. അങ്ങനെയെങ്കിൽ ഒരു പരീക്ഷണം ഇപ്പോൽ വേണ്ടെന്നും കരുതിയിരുന്നിരിക്കണം.
ഇനി അതൊക്കെ എന്തു തന്നെ ആയാലും സിന്ധു ജോയിയെ പോലെ ഒരാൾ പാർളമെന്ററി വ്യാമോഹം തലയിൽ കയറിയറി പാർട്ടി വിട്ടു എന്ന് പറയുന്നത് മോശമായി പോയി എന്നേ പറയേണ്ടൂ. സിന്ധുവിന് പാർട്ടിയിൽ നല്ല പരിഗണനകൾ ലഭിച്ചിരുന്നു എന്നതിന് തെളിവുകൾ എത്ര വേണമെങ്കിലും ഉണ്ട്. സ. കടകംപള്ളി സുരേന്ദ്രന്തന്നെ പറഞ്ഞതുപോലെ ആ കുട്ടിയുടെ മോഹങ്ങൾ അതിരുകളില്ലാത്തതായിരുന്നു എന്നുതന്നെ കരുതണം. മന്ത്രി പി.കെ.ശ്രീമതി വീട്ടിൽ വിളിച്ച് ചായ കൊടുത്തിലെന്ന തരത്തിൽ ബാലിശമായ പരാതികൾ ഉന്നയിച്ച സിന്ധു ജോയിയ്ക്ക് മാനസികമായി കുട്ടിത്തം വിട്ടുമാറിയിട്ടില്ലെന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു. ഉയർന്ന വിദ്യഭ്യാസം നേടിയതുകൊണ്ടു മാത്രം ഒരാൾക്ക് പക്വതയും വിവേകവും കാര്യ ഗൌരവവും ഉണ്ടായി ക്കൊള്ളണം എന്നില്ല.അത് സിന്ധു ജോയികൂടി തെളിയിച്ചിരിക്കുന്നു എന്നു മാത്രം!
ഇനി ചോദ്യ കർത്താക്കൾ ഉന്നയിച്ച യഥാർത്ഥ ചോദ്യത്തിലേയ്ക്ക് വരാം. ഇപ്പൊൾ എസ്.എഫ്.ഐലും പാർട്ടിയിൽ ആകെ തന്നെയും നിൽക്കുന്നവർ എല്ലാവരും ഇതു പോലെ ആയിരിക്കുമോ, പാർട്ടിയിൽനിന്നും പാർളമെന്ററി വ്യമോഹം മൂലം ആളുകൾ ഇങ്ങനെ വിട്ടു പോകുന്നതെന്തുകൊണ്ട്, സംഘടനാ പരമായ പാളിച്ചകൾ പാർട്ടിയിൽ സംഭവിച്ചിട്ടില്ലേ എന്നുള്ളതും മറ്റും ആണ്. ബിനോയി ചോദിച്ചതുപോലെ “സിന്ധുവിനെയും അബ്ദുള്ളക്കുട്ടിയെയും പോലുള്ള കള്ളനാണയങ്ങള്‍ക്ക് പാര്‍ട്ടിയിലെ ഉത്തരാവദപ്പെട്ട പദവികളില്‍ അനായാസം എത്തിപ്പെടാന്‍ കഴിയുന്നു എന്നത് ഗൗരവമായ ചിന്ത അര്‍ഹിക്കുന്നില്ലേ? കര്‍ശനം എന്നു പേരുകേട്ട പാര്‍ട്ടി സംവിധാനങ്ങളുടെ അരിപ്പയുടെ കണ്ണികള്‍ക്ക് ഈയിടെയായി അകലം അല്പം കൂടിയിരിക്കുന്നു. എന്താണതിനു കാരണം എന്ന് കണ്ടെത്തേണ്ടതില്ലേ?”
തീർച്ചയായും ബിനോയിയുടെ ഈ ചോദ്യങ്ങളുടെ പ്രസക്തി തള്ളിക്കളയുന്നില്ല. പണ്ടത്തെ പോലെ പാർട്ടി വിദ്യാഭ്യാസം പ്രവർത്തകർക്ക് ലഭിക്കുന്നില്ല എന്ന പോരായ്മ ഇപ്പോൾ നിലനിൽക്കുന്നുണ്ട്. സംഘടനാ തത്വങ്ങളോ സമൂഹത്തോടുള്ള പ്രതിബദ്ധതയോ പുതുതായി വരുന്ന പ്രവർത്തകരിൽ നല്ലൊരു പങ്കിന് ഇല്ലാതെ പോകുന്നു എന്നത് ഒരു ആധിനിക കാല യാഥാർത്ഥ്യമാണ്. എന്നാൽ ഇത് പാർട്ടിയുടെ എന്തെങ്കിലും കുഴപ്പം കൊണ്ട് മാത്രം സംഭവിക്കുന്നതല്ല. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് പുതുതായി കടന്നുവരുന്ന പാർട്ടി പ്രവർത്തകർക്ക് വിദ്യാഭ്യാസം കൊടുക്കുന്നതിൽ വീഴ്ചയുണ്ട്. പാർളമെന്ററി രംഗത്ത് മാത്രമായി പലപ്പോഴും കോൺസണ്ട്രേറ്റ് ചെയ്യപ്പെട്ടു പോകുന്നു എന്ന് പറഞ്ഞാലും അല്പം സത്യം അതിലുണ്ടാകാം. അത് ബോധ പൂർവ്വം ഉണ്ടാകുന്നതുമല്ല. തീർച്ചയായും സംഘടനാ വിദ്യഭ്യാസത്തിന്റെ കുറവ് ഉണ്ടാകുന്നുണ്ട് എന്ന് തന്നെ കരുതണം. ഒരു പക്ഷെ പണ്ടത്തെ പോലെ അതിന്റെ ആവശ്യം ഇന്നില്ലാ എന്ന് പാർട്ടി കരുതുന്നുണ്ടെങ്കിൽ അത് തിരുത്തേണ്ടിയിരിക്കുന്നു എന്ന് പുതിയ അനുഭവങ്ങൾ പഠിപ്പിക്കുന്നു.
സിന്ധു ജോയിയെ സംബന്ധിച്ചിടത്തൊളം ഇത്രയൊക്കെ സമര പോരാട്ടങ്ങളിൽ വീറോടെ പങ്കെടുത്തതിന്റെ അനുഭവങ്ങളും മറ്റും ഉണ്ടെങ്കിലും രാഷ്ട്രീയമായ ഒരു ഗൌരവബുദ്ധി കൈവരിച്ചിട്ടില്ലാത്ത ഒരു പൈങ്കിളീ സ്വഭാവം നിലനിന്നിരുന്നു എന്നാണ് മനസിലാകുന്നത്. ഈ കുട്ടി നടത്തിയ സമരപോരാട്ടങ്ങളെല്ലാം സംഘടനാ തീരുമാനങ്ങൾ ആയിരുന്നു. സംഘടനാ നേതാവെന്ന നിലയിൽ അതിന്റെ നേതൃത്വം സ്വാഭാവികമായും അവർ ഏറ്റെടുക്കേണ്ടി വരികയും അതുവഴി ജനങ്ങൾക്കിടയിൽ ശ്രദ്ധേയയായി തീരുകയുമാണുണ്ടായിട്ടുള്ളത്.അല്ലാതെ സിന്ധു ജോയിയുടെ തലയിൽ ഉദിച്ച ആശയങ്ങൾ നടപ്പിലാക്കി ശ്രദ്ധേയ ആയതല്ല. സിന്ധു ജോയി സിന്ധു ജോയി ആയത് ഈ പാർട്ടി മുഖാന്തരമാണ്. അതൊക്കെ വിസ്മരിക്കാൻ വിഷമമില്ലാത്ത മനസിന്റെ ഉടമയായിരുന്നു സിന്ധു ജോയി എന്നത് മുൻ കൂട്ടി ചൂഴ്ന്നു നോക്കാൻ കഴിയുന്ന കാര്യമായിരുന്നില്ലല്ലോ.
സിന്ധു ജോയി എസ്.എഫ്.ഐയിൽ എത്തിപ്പെട്ടത് എങ്ങനെയായാലും സ്വന്തം വ്യക്തിത്വം വികസിപ്പിക്കാനും സ്വന്തം പ്രശസ്തി വർദ്ധിപ്പിക്കാനും ഉള്ള ഒരു മാർഗ്ഗമായോ മാദ്ധ്യമമായോ മാത്രം തുടർന്നങ്ങോട്ട് സംഘടനയെയും അത് നടത്തിയ പോരാട്ടങ്ങളെയും കാണുകയും ഉപയോഗിക്കുകയും ചെയ്തു എന്നു വേണം കരുതാൻ! അല്ലെങ്കിൽ ഇപ്പൊൾ ഇങ്ങനെ ഒരു മലക്കം മറിച്ചിൽ സിന്ധിവിന് ഉണ്ടാകേണ്ട യാതൊരു കാര്യവും ഉണ്ടെന്ന് തോന്നുന്നില്ല. മലക്കം മറിയാൻ സിന്ധു ഇപ്പോൾ പറയുന്ന കാരണങ്ങളൊന്നുംക്തന്നെ ഒരു തരത്തിലും ന്യായീകരിക്കത്തക്കതും ഗൌരവം ഉള്ളതും ആണെന്ന് തോന്നുന്നില്ല.
ഒരു പക്ഷെ പാർട്ടിയിൽ എന്തെങ്കിലും തെറ്റുകൾ സംഭവിക്കുന്നു എന്നു കണ്ടാൽ പാർട്ടി കൂറുള്ള ആളുകൾ അത് പാർട്ടിയിൽതന്നെ നിലനിന്ന് പാർട്ടിയിയ്ക്കുള്ളിലെ ജനാധിപത്യ സംവിധാനങ്ങൾ ഉപയോഗിച്ച് തിരുത്തിക്കുവാനാണ് ബാദ്ധ്യതപ്പെട്ടിരിക്കുന്നത്. പാർട്ടിയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെന്ന് കണ്ടാൽ അതിനു പരിഹാരം കാണാൻ ശ്രമിക്കാതെ സ്വന്തം നേട്ടങ്ങൾക്കു വേണ്ടി ശത്രുപാളയത്തിൽ ചെന്നു കയറുന്നത് അപഹാസ്യമാണ്. സ്വാർത്ഥമോഹം മാത്രം കൈമുതലുള്ളവർക്കല്ലാതെ പാർട്ടിയെ സ്നേഹിക്കുന്നവർക്ക്, സ്നേഹിച്ചിരുന്നവർക്ക്, ഇങ്ങനെയൊന്നും മലക്കം മറിയാൻ കഴിയില്ല!
സിന്ധു ജോയിയോട് സ്നേഹം പൂർവ്വം എന്ന പേരിൽ ഞാൻ എഴുതിയ ലേഖനത്തിന് ലഭിച്ച കമന്റുകൾ ഇവിടെ ഒരു പോസ്റ്റായി പ്രസിദ്ധീകരുച്ച് ശേഖരിക്കുകയണ്. സിന്ധു ജോയിയുടെ “ക്രൂരമായ”കാലുമാറ്റത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്ന കമന്റുകൾ ആണ് ഭൂരിപക്ഷവും. വിഷയത്തിന്റെ പ്രാധാന്യം പരിഗണിച്ച് പ്രസ്തുത കമന്റുകൾ ഇവിടെ പ്രസിദ്ധീകരിക്കുകയാണ്. സിന്ധുവിന്റെ കാലുമാറ്റത്തെ ന്യായീകരിക്കുന്ന കമന്റുകളും ചിലതുണ്ടെങ്കിലും ജനാധിപത്യ മര്യാദ കണക്കിലെടുത്ത് അവയും ഒഴിവാക്കുന്നില്ല. പ്രസ്തുത ലേഖനം വായിക്കാൻ വിശ്വമനവികം 1-ൽ എത്തുക. താഴെ പോസ്റ്റിലേയ്ക്ക് നേരിട്ടുള്ള ലിങ്കും നൽകുന്നു.
സിന്ധു ജോയിയോട് സ്നേഹം പൂർവ്വം
http://easajim.blogspot.com/2011/03/blog-post_24.html
കമന്റുകള്‍
Blogger sm sadique said... ചിലർ പോകും മറ്റ് ചിലർ വരും ( ഇതാണ് രാഷ്ട്രീയ(കള്ള)കളികൾ). ഇതിലെന്നും ഞാൻ സന്തോഷിക്കുന്നുമില്ല, ഒട്ടും സങ്കടപ്പെടുന്നുമില്ല- പകരം ഞാൻ, രാഷ്ട്രീയം പരമപരിഹാസമായി അനുഭവിക്കുന്നു.
Blogger അനില്‍ഫില്‍ (തോമാ) said... അവസരോജിതമായ പോസ്റ്റ്, ഒരു കമ്യുണിസ്റ്റിനു ചേരുന്ന ഭാഷ, അഭിവാദനങ്ങള്‍. ഞാനും എസ്സ് എഫ് ഐ യിലും, ഡീവയ്യെഫൈയിലും ഒക്കെ വളരെനാള്‍ പല ഉത്തരവാദിത്വങ്ങളും വഹിച്ചിരുന്ന ഒരാളാണ്. സിന്ധു ജോയി പാര്‍ടി ജില്ലാക്കമ്മറ്റിയില്‍ എത്തിയ പ്രായത്തില്‍ (19 വയസില്‍)ലോക്കല്‍ കമ്മറ്റി മെമ്പര്‍ ആയിരുന്നു. ഇന്നു വരെ ഒരു വാര്‍ഡ് മെമ്പര്‍ പൊലും ആകാന്‍ ശ്രമിച്ചിട്ടില്ല, ജോലി സംബന്ധമായ സമയക്കുറവു മൂലം ക്രുത്യമായി പാര്‍ട്ടി കാമ്പയിനുകളില്‍ പങ്കെടുക്കാന്‍ ആവാതെ വന്നപ്പോള്‍ മാന്യമായി അംഗത്വം ഉപേക്ഷിച്ചു അനുഭാവിയായി തുടരുന്നു.കുഞ്ഞാലിക്കുട്ടിയെയൊ, പിള്ളാച്ചനെയും പോലുള്ള കുബേര മന്ത്രിമാരെക്കാള്‍ സ:വീയാര്‍ ഭാസ്കരനെയൊ, സ:പാലൊളിയെയൊ, സ:ഈയെമ്മസിനെയൊ പോലുള്ള ദരിദ്രരായ കമ്യൂണിസ്റ്റ് നേതാക്കളെ അന്നും ഇന്നും വിലമതിക്കുന്നു.
സ: സിന്ധുവിനു അപകടം ഒന്നും വരില്ലെന്നു ആശിക്കാം, കല്ലു കരടു കാഞ്ഞിരക്കുറ്റി മുതല്‍ മുള്ളു മുരട് മൂര്‍ഘന്‍ പാമ്പു വരെ ഉള്ള യൂടീയെഫാണ്, സൂക്ഷിക്കണേ ന്സിന്ധൂ...
Blogger രമേശ് അരൂര്‍ said...സജി സിപിഎം അംഗം മാത്രമാണോ അതോ ഉത്തരാവാദിത്വ സ്ഥാനം വഹിക്കുന്ന ആള്‍ ആണോ ? കാരണം സിന്ധു വിനോട് പരിഭവം ഇല്ലെന്നു പറയുന്ന സജിയുടെ അതെ നിലപാടുതന്നെയാണ് സി പി എമ്മിലെ തീരുമാനങ്ങള്‍ എടുക്കാനും അത് അംഗങ്ങളെയും പ്രവര്‍ത്തകരെയും അനുഭാവികളെയും അറിയിക്കാനും അര്‍ഹത ഉള്ളവര്‍ എടുത്തിരിക്കുന്നത് എന്ന് ഒരാളുടെ അഭിപ്രായത്തില്‍ നിന്ന് പോലും വ്യക്തമല്ല ..
Blogger അനില്‍ഫില്‍ (തോമാ) said...അവസരോജിതമായ പോസ്റ്റ്, ഒരു കമ്യുണിസ്റ്റിനു ചേരുന്ന ഭാഷ, അഭിവാദനങ്ങള്‍. ഞാനും എസ്സ് എഫ് ഐ യിലും, ഡീവയ്യെഫൈയിലും ഒക്കെ വളരെനാള്‍ പല ഉത്തരവാദിത്വങ്ങളും വഹിച്ചിരുന്ന ഒരാളാണ്. സിന്ധു ജോയി പാര്‍ടി ജില്ലാക്കമ്മറ്റിയില്‍ എത്തിയ പ്രായത്തില്‍ (19 വയസില്‍)ലോക്കല്‍ കമ്മറ്റി മെമ്പര്‍ ആയിരുന്നു. ഇന്നു വരെ ഒരു വാര്‍ഡ് മെമ്പര്‍ പൊലും ആകാന്‍ ശ്രമിച്ചിട്ടില്ല, ജോലി സംബന്ധമായ സമയക്കുറവു മൂലം ക്രുത്യമായി പാര്‍ട്ടി കാമ്പയിനുകളില്‍ പങ്കെടുക്കാന്‍ ആവാതെ വന്നപ്പോള്‍ മാന്യമായി അംഗത്വം ഉപേക്ഷിച്ചു അനുഭാവിയായി തുടരുന്നു.കുഞ്ഞാലിക്കുട്ടിയെയൊ, പിള്ളാച്ചനെയും പോലുള്ള കുബേര മന്ത്രിമാരെക്കാള്‍ സ:വീയാര്‍ ഭാസ്കരനെയൊ, സ:പാലൊളിയെയൊ, സ:ഈയെമ്മസിനെയൊ പോലുള്ള ദരിദ്രരായ കമ്യൂണിസ്റ്റ് നേതാക്കളെ അന്നും ഇന്നും വിലമതിക്കുന്നു.
സ: സിന്ധുവിനു അപകടം ഒന്നും വരില്ലെന്നു ആശിക്കാം, കല്ലു കരടു കാഞ്ഞിരക്കുറ്റി മുതല്‍ മുള്ളു മുരട് മൂര്‍ഘന്‍ പാമ്പു വരെ ഉള്ള യൂടീയെഫാണ്, സൂക്ഷിക്കണേ സിന്ധൂ...
Blogger Manoj മനോജ് said...“എസ്.എഫ്.ഐ സംസ്ഥാന നേതൃത്വത്തിൽ നിന്നും ഒഴിവായ ഉടൻ സഖാവിനെ പാർട്ടി ജില്ലാ കമ്മിറ്റി അംഗമാക്കിയില്ലേ? അതും എറണാകുളം സ്വദേശിയായ സഖാവിനെ തലസ്ഥാന ജില്ലാ കമ്മിറ്റിയിലാണ് അംഗമാക്കിയത്. ഒരു.എസ്.എഫ്.ഐ സംസ്ഥാന നേതാവ് സാധാരണനിലയിൽ ആദ്യം പാർട്ടി ഏരിയാ കമ്മിറ്റിയിൽ ആണ് വരാറുള്ളത്. ചിലർ അതിനും താഴെ എൽ.സിയിലും അംറ്റും. വളരെ കുറച്ച് ആളുകൾ മാത്രമാണ് നേരിട്ട് പാർട്ടി ജില്ലാ സംസ്ഥാന ഘടകങ്ങളിലൊക്കെ എത്താറുള്ളത്. അതിൽ ഒരാളാണല്ലോ സ.സിന്ധു ജോയി. എസ്.എഫ്.ഐ സംസ്ഥാന ഭാരവാഹി ആയിരിക്കെ നേരേ പാർട്ടി ജില്ലാ കമ്മിറ്റിയിലേയ്ക്ക്!”
പാര്‍ട്ടിക്ക് പുറത്തുള്ള പലര്‍ക്കും അറിയാത്ത കാര്യമാണിത്.... ഇതറിഞ്ഞാലേ സിന്ധു ഇപ്പോള്‍ പറയുന്നവ് നുണകള്‍ ആണെന്നും യഥാര്‍ത്ഥകാരണം സ്ഥാനമോഹവും മറ്റും ആണെന്ന്...
പോസ്റ്റര്‍ ഒട്ടിക്കേണ്ടിയിരുന്ന ഒരാളെ അതും ഒരു വനിതയെ നേരിട്ട് ഭാരവാഹിയാക്കിയതിനുള്ള സമ്മാനം...
“എസ്.എഫ്.ഐ ക്കാരി ആയി പോയതിന്റെ പേരിൽ കേൾക്കേണ്ടിവന്ന അപവാദങ്ങളും അതിൽ സഖാവിനുണ്ടായ മനോവേദനയും..”
കഴിഞ്ഞ ഇലക്ഷനില്‍ എറണാകുളത്ത് സിന്ധുവിന്റെ എതിരാളികള്‍ നടത്തിയ കുപ്രചരണങ്ങളെ എതിര്‍ത്ത അനുഭാവികളെ യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ സിന്ധു വഞ്ചിച്ചിരിക്കുന്നു... വേണ്ടായിരുന്നു ഈ നാടകം!!
വിദ്യാഭ്യാസ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയതിനിടയില്‍ അന്നത്തെ കോണ്‍ഗ്രസ്സ് സിന്ധുവിന് സമ്മാനിച്ച “തകര്‍ന്ന ഉപ്പൂറ്റി” കേരള ജനതയ്ക്ക് എന്നും ഒരു ഓര്‍മ്മയായിരിക്കും, സിന്ധു മനപൂര്‍വ്വം മറന്നാലും....
Blogger vavvakkavu said...ഇങ്ങനെയുള്ളവര്‍ പുറത്ത് പോകുന്നതല്ലേ നല്ലത്
Blogger moideen angadimugar said...ഒരു ജാഥ നയിക്കുകയും,പോലീസിന്റെ രണ്ട് അടികൊള്ളുകയും ചെയ്യുമ്പോഴെക്കും പാർലെമെന്ററി മോഹം മുളയ്ക്കുന്ന യുവ നേതാക്കൾ പാർട്ടിയെ സംബന്ധിച്ചടുത്തോളം വലിയ ബാധ്യത തന്നെയാണ്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ സിന്ദുവിന്റെ പ്രവർത്തനം ഒരു കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥിക്ക് യോജിച്ചതായിരുന്നില്ല. കമ്മ്യൂണിസ്റ്റ് ആശയം അറിയാത്തവരും,അതിനോട് യോജിക്കാൻ കഴിയാത്തവരും പാർട്ടി മെമ്പർമാരായി തുടരുന്നതിൽ ഒരർത്ഥവുമില്ല. സിന്ദു ചെറുപ്പമാണ്. തീർച്ചയായും പാർട്ടിയിൽ അവർക്ക് നല്ല ഭാവിയുണ്ടായിരുന്നു.
Blogger ഡോ.ആര്‍ .കെ.തിരൂര്‍ said...പോട്ടെ പുല്ല്.കമ്മ്യൂണിസം എന്തെന്നറിയാതെ- പാര്‍ട്ടി എന്തെന്നറിയാതെ ജില്ലാ കമ്മിറ്റി അംഗം ആയാല്‍ - ആക്കിയാല്‍- ഇങ്ങനെ ഇരിക്കും. ഇവള്ക്കൊക്കെ വേണ്ടിയാണല്ലോ മുദ്രാവാക്യം വിളിച്ചത്.
Blogger ഇ.എ.സജിം തട്ടത്തുമല said...ഇതുവരെയുള്ള കമന്റുകൾക്ക് നന്ദി! ഈ പോസ്റ്റ് പബ്ലിഷ് ചെയ്തതിനു ശേഷമാണ് വൈകുന്നേരം ചാനലുകളിലൂടെ ഈ കുട്ടി പറയുന്ന കാര്യങ്ങൾ കേട്ടപ്പോൾ എത്രയോ നേരത്തേ ഈ കുട്ടി പാർട്ടിയിൽ നിന്നു പോകേണ്ടതായിരുന്നു എന്നു തോന്നി. ഒരു പക്ഷെ നിയമസഭയിൽ സി.പി.ഐ(എം) ഇപ്പോഴും സീറ്റെങ്ങാനും നൽകിയിരുന്നെങ്കിൽ അബദ്ധമായി പോയേനേ! ആരാണോ ആവോ ഈ കുട്ടിയെ വഴിതെറ്റിച്ച പിശാച്! ഈ പാർട്ടിയുടെ നേതാക്കളും പ്രവർത്തകരും ആ കുട്ടിയെ എത്ര മാത്രം സ്നേഹിച്ചിരുന്നു. ഇങ്ങനെ ഈ പാർട്ടിക്കെതിരെ ചിലുചിലാ വർത്തമാനം പറയാൻ ഈ കുട്ടിയ്ക്ക് എങ്ങനെ കഴിയുന്നു? സ. കടകം പള്ളി പറഞ്ഞത് കേൾക്കുമ്പോൾ പാർട്ടി നേതാക്കളുടെ വേദന ആർക്കും മനസിലാകും. ഈ പാർട്ടിയെ കുറിച്ച് ഒന്നും മനസിലാക്കാതെയണല്ലോ ഈ കുട്ടി ഇത്രയും കാലം ഈ പാർട്ടിയിൽ നിന്നത്! സ, കടകമ്പള്ളി പറഞ്ഞതുപോലെ കോൺഗ്രസ്സിനെക്കുറിച്ച് മനസിലാക്കി വരട്ടെ, ഒരപകടത്തിലും പെടാതിരിക്കട്ടെ എന്നൊക്കെ മാത്രമേ പറയാനുള്ളൂ!
Blogger Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...ഇത്തരം അവസരവാദികളെയും, അധികാര ദുര്‍മോഹികളെയും പാര്‍ട്ടി മുന്‍പേ തന്നെ തിരിച്ചറിയേണ്ടതായിരുന്നു.. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ നടത്തിയ "കവല പ്രസംഗ"ത്തിന്റെ ഉപകാര സ്മരണക്ക് ഇവരെ വിശുദ്ധയായി പ്രഖ്യാപിക്കാന്‍ ഇടയുണ്ട്..:( https://www.facebook.com/video/video.php?v=1572840451956&comments
Blogger അപ്പു said..."ഇപ്പോൾ പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും സഖാവിനോടുള്ള സ്നേഹം നമ്മൾ രാഷ്ട്രീയത്തിനുപരി എക്കാലത്തും മനസിൽ സൂക്ഷിക്കും."
തിരഞ്ഞെടുപ്പു ഒന്നു കഴിയട്ടെ......അപ്പൊ കാണാം സ്നേഹം.
Blogger ശ്രീനാഥന്‍ said...നല്ല ലേഖനം സജിം, അധിക്ഷേപിക്കാതെ. തികഞ്ഞ ബഹുമാനത്തോടെ തന്നെ താങ്കൾ ആ പെൺകുട്ടിയോട് കാര്യം പറഞ്ഞു. കമ്യൂണിസ്റ്റ് പാർടിയിൽ സ്ഥാനമെന്നത് പാർടി ഏൽപ്പിക്കുന്ന ഉത്തരവാദിത്വം മാത്രം. അതു മോഹിക്കുന്നത് പാർടിയെന്തന്ന് അറിയായ്കയാലാണ്( സ്ഥാന ‘ആർത്തി’ യുള്ളവർ ധാരാളം ഈ പാർടിയിലുണ്ടെന്ന സത്യം അറിയാതെയല്ല ഈ പറയുന്നത്. പക്ഷേ അവരല്ലല്ലോ മോഡൽ ആകേണ്ടത്. പാവം കുട്ടി, നല്ല ബുദ്ധി പറഞ്ഞു കൊടുക്കാൻ അതിനടുത്ത് ആരുമില്ലാത്തതാകും കാരണം
Blogger സന്തോഷ് said...2006 ലെ നിയമസഭ തിരഞ്ഞെടുപ്പിലും 2009 ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥി ആയി മത്സരിച്ച, സി.പി.എം തിരുവനതപുരം ജില്ല കമ്മറ്റി അംഗം ആയിരുന്ന ഈ യുവനേതാവിന്റെ ഇപ്പോഴത്തെ പ്രവൃത്തിക്ക് നാടന്‍ഭാഷയില്‍ പറയുവാന്‍ പറ്റിയ വിശേഷണം "കൊതിക്കെറുവ്" എന്നാണു.
Blogger ചാര്‍ളി[ Cha R Li ] said...നന്നായി പറഞ്ഞിരിക്കുന്നു. സഭ്യമായ ഭാഷയില്‍ (അതിനര്‍ഹയല്ലെങ്കിലും..). ഇത്ര നാള്‍ ഇങ്ക്വിലാബ് വിളിച്ചിട്ട് ഇതാണല്ലോ പാര്‍ട്ടിയേപ്പറ്റി മനസ്സിലാക്കിയത്.. ഇവളേയൊക്കെ പണ്ടേ പുറത്താക്കേണ്ടതായിരുന്നു. കവലപ്രസംഗം യൂട്യൂബില്‍ കണ്ടീരുന്നു..
Blogger Suseelan said...മാനവികതാ വാദീ നജീമേ സിന്ധു ജോയി ഒരു ക്റിസ്ത്യാനി ആയതു കൊണ്ടല്ലേ ഇത്റ ഉയരത്തില്‍ എത്തിയത് ?
ഒരു ഹിന്ദു പെണ്‍കുട്ടി ആയിരുന്നെങ്കില്‍ പറ്റുമായിരുന്നോ, ഇതാ നിങ്ങളുടെ പാറ്‍ട്ടീടെ ഗുണം, ഇതില്‍ ആടി നില്‍ക്കുന്നവറ്‍ക്കും വല്ലപ്പോഴും വരുന്നവറ്‍ക്കും ഒക്കെ നല്ല പൊസിഷന്‍ കിട്ടും
ഉറച്ച ആളാണോ തീറ്‍ന്നു വെടി, ഞാനും എസ് എഫ് ഐ ആയിരുന്നു പക്ഷെ ജനാധിപത്യം സോഷ്യലിസം സ്വാതന്ത്റ്യം എന്നു പുറത്ത് പറയും അകത്ത് സന്ദേശത്തില്‍ ശങ്കരാടി ബോബി കൊട്ടാരക്കരയെ ഇരുത്തുന്നപോലെ പാറ്‍ട്ടി അച്ചടക്കം പറഞ്ഞു ചവിട്ടി മെതിക്കും , സ്വന്തം ആശയം വിശ്വാസം ഉള്ളവനു ഈ പാറ്‍ട്ടി പറ്റില്ല
നിങ്ങള്‍ മാനവികതാ വാദി ആയിരുന്നു ഇലക്ഷന്‍ വന്നപ്പോള്‍ തനി സ്വഭാവം കാണിച്ചു നിങ്ങള്‍ ഉറച്ച കമ്യൂണിസ്റ്റാണു അതാണു ഗോപി ഒരു കാലത്തും പാറ്‍ട്ടി ബഞ്ചില്‍ അല്ലാതെ ഒരു കസേര നിങ്ങള്‍ക്കു കിട്ടില്ല
അതേ സമയം ഇന്നലെ കുരുത്ത തകരകള്‍ ആയ ക്കേ എസ് മനോജ്, സിന്ധു ജോയി, അല്‍ ഫോണ്‍സ് കണ്ണം താനം, അബ്ദുള്ള കുട്ടി ഇവറ്‍ക്കൊക്കെ കൂള്‍ ആയി എം എല്‍ എ സീറ്റു കിട്ടും
പിന്നെ ഇവരൊക്കെ അച്ചായന്‍മാരാണു അവറ്‍ക്കു കേരണ്ട സമയം കേറാനും ചാടേണ്ട സമയം ചാടാനും അറിയാം
അറിയാത്തത് ഹിന്ദുവിനാണു
നീലാണ്ടനെ ഒക്കെ മുറിച്ചിട്ടാല്‍ ഇപ്പോഴും കമ്യൂണിസ്റ്റ് ചോര ആയിരിക്കും പക്ഷെ അവരുടെ ആത്മാറ്‍ഥത നിങ്ങള്‍ മതിക്കുന്നില്ല
നിങ്ങളുടെ പാറ്‍ട്ടിയില്‍ ആത്മാറ്‍ഥമായി വറ്‍ക്ക് ചെയ്താല്‍ --ലും കഞ്ഞിയും
നിങ്ങള്‍ക്കും അതു തന്നെ ഫലം
Blogger സന്തോഷ് പല്ലശ്ശന said...പാര്‍ട്ടിക്കുവേണ്ടി സമരം നയിച്ചതും പീഡനങ്ങള്‍ ഏറ്റുവാങ്ങിയതും സ്ഥാനമാനങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടിയായിരുന്നോ.... രായ്ക്കു രാമാനം ആദര്‍ശങ്ങളുടെ നിറം മാറ്റാന്‍ ഇവര്‍ക്കെങ്ങിനെ കഴിയുന്നു. അവരുടെ അവരുടെ സമരവീര്യത്തിന്റെ തീയുടെ യഥാര്‍ത്ഥ തണുപ്പ് ഇപ്പോഴാണ് പുറത്ത് വന്നത്...
കാഗ്രസ്സില്‍ പോയാലും മക്കടെ അത്യാഗ്രഹം തീരില്ല... അവിടെ ഇതിലും വല്യ വേന്ദ്രന്മാരാ...
Blogger ആചാര്യന്‍ said...ഏതായാലും സിന്ധുവിനോട് അവരുടെ പാര്‍ട്ടി സന്മനസ്സ് കാണിച്ചില്ല എന്ന് പറഞ്ഞാല്‍ അത് തെറ്റല്ലേ?...എറണാകുളം സീറ്റില്‍ മറ്സരിപ്പിചില്ലേ?..ഈ ചെറിയ പ്രായത്തില്‍ തന്നെ പാര്‍ട്ടിയുടെ ഇത്രയും വലിയ പദവികള്‍ നല്‍കിയില്ലേ ..ഏത് പാര്‍ട്ടിയില്‍ ആയാലും കുറച്ചു മാന്യത വേണം പൊതു പ്രവര്‍ത്തനത്തില്‍ ഇറങ്ങുമ്പോള്‍ ...അത് ആരായാലും ജയ ഡാലി ആയാലും പത്മജ ആയാലും കനന്താനം ആയാലും.ഇനി ഇവരെല്ലാം തെറി കൊണ്ട് അഭിഷേകം ചെയ്തവര്‍ തന്നെ ചുമക്കണ്ടേ....രാഷ്ട്രീയത്തില്‍ മാത്രമല്ല ഈ നെറികെട് എന്തേ...
Blogger Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...പദ്മജയും, ശോഭനാ ജോര്‍ജ്ജും, ഷാനിമോള്‍ ഉസ്മാനും ഒന്നും സീറ്റ് നല്ക്കാതെ, തങ്ങളെ കൊണ്ഗ്രെസ്സ് അവഗണിക്കുന്നു എന്ന് അലമുരയിടുന്നു. റിബല്‍ ചാവേറുകള്‍ മത്സരിക്കുന്നു, സി.പി.എം-ലെ അവഗണനയില്‍ മനം നൊന്ത്, ചര്‍ദ്ദിചതെല്ലാം വിഴുങ്ങി കോണ്‍ഗ്രസില്‍ ചേക്കേറിയ സിന്ധു ജോയ് പറയുന്നു കോണ്‍ഗ്രസ് സ്ത്രീകള്‍ക്ക് മികച്ച പരിഗണനയാണ് നല്‍കുന്നത് എന്ന്...
1993 മുതല്‍ സി.പി.ഐ എം അതി ക്രൂമായി പീഡിപ്പിചുതുടങ്ങിയിരുന്നു എന്നു സിന്ധു ജൊയി വെളിപ്പെടുത്തി. അദ്യം വിദ്യാര്ഥി പ്രസ്ഥാനതില്‍ അംഗമാക്കി ആരംഭിച ഈ പീഡനം 2009ല്‍ എര്‍ണ്ണാകുളം മണ്ഡലത്തില്‍ ലൊകസഭാസ്ഥാനാര്‍തിത്വം വരെ നീളുന്നു ഈ പട്ടിക. കെരളത്തിലെ മറ്റൊരു വനിതാ നെതാവിനും നെരിടെണ്ടിവന്നിട്ടില്ലാത്ത പീഡന പരംബരയിലെക്കു ഒരു
എത്തിനൊട്ടം.
1. എസ്.എഫ്.ഐ എര്‍ണാകുളം ജില്ലാകമ്മറ്റി അംഗം.
2. എസ്.എഫ്.ഐ എര്‍ണാകുളം ജില്ലാ സെക്രട്ടെറിയറ്റ് അംഗം
3. വൈസ് പ്രസിഡന്റ് എസ്.എഫ്.ഐ. തിരുവനന്തപുരം ജില്ലാകമ്മറ്റി.
4. സെനറ്റ് മെംബര്‍ കെരള യുനിവെര്‍സിറ്റി.
5. സെനറ്റ് മെംബര്‍ എം.ജി യൂണിവെര്‍സിറ്റി.
6. ചെയര്‍ പെര്‍സണ്‍ എം.ജി യൂണിവെര്‍സിറ്റി. യൂണിയന്‍ .
7. എസ്.എഫ്.ഐ കേരള സംസ്ഥാന പ്രസിഡന്റ് (ആദ്യത്തെ വനിതാ പ്രസിഡന്റ് ആക്കി എന്നത് കനത്ത പീഡനമായിരുന്നു എന്നു സിന്ധു വിതുംബി)
8.എസ്.എഫ്.ഐ ദെശീയ വൈസ് പ്രസിഡന്റ് .
9. സി.പി.ഐ എം. തിരുവനന്തപുരം ജില്ലാകമ്മറ്റി അംഗം .
10. സെനറ്റ് മെംബര്‍ കൊചിന്‍ യൂണിവെര്സിറ്റി ഒഫ് സയന്‍സ് ആന്‍ഡ് ടെക്നൊളജി.
11. സിഡികെറ്റ് മെംബര്‍ കൊചിന്‍ യൂണിവെര്സിറ്റി ഒഫ് സയന്‍സ് ആന്‍ഡ് ടെക്നൊളജി.
12 2006ലും 2009ലും തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അവസരം നല്‍കിയെന്ന കനത്ത പീഡനത്തെ വിവരിക്കാന്‍ സിന്ധു വാക്കുകള്‍ ഇല്ലാതെ കഷ്ടപ്പെടുന്നത് കാഴ്ചക്കരുടെ കണ്ണൂകളേ പൊലും ഈരനണിയിച്ചു.
സ്ത്രീകള്‍ക്കു പ്രവര്‍തന സ്വാതന്ത്ര്യവും സംരക്ഷണവും വാരിക്കൊരി നല്‍കുന്ന കൊണ്‍ഗ്രസ്സെന്ന മഹതായ പ്രസ്ഥാനതിലെക്കു ഉമ്മന്‍ചാണ്ടി സിന്ധുവിനെ സ്വാഗതം ചെയ്യുകയും സിന്ധു അതു സ്വീകരിക്കുകയിം ചൈതു. (ചൈത് തെറ്റുകള്‍
എറ്റുപറഞ്ഞ കുഞ്ഞാലിക്കുട്ടിയെ അഭിനന്ദിച്ചകാര്യം ഉമ്മന്‍ചാണ്ടി പ്രത്യെകം പരാമര്‍ശിക്കുകയും ചെയിതു.
കനത്ത പീഡനങ്ങള്‍ക്കു വിട ഇനി സിന്ധു "ജൊയ്" ..... കൊണ്‍ഗ്രസ്സുകാരുടെ കണ്ണിലുണ്ണിയായി ,സി.പി.എം ലെ കനത്ത എകാന്തതക്കു വിടനല്‍കി ഒരു വന്‍ പുരുഷാരം തന്നെ കാത്തിരിക്കുന്നു എന്ന യാധാര്‍ത്യം തിരിച്ചരിഞ്ഞ സിന്ധുവിനു വിജയാശംസകള്‍...
Blogger ഡോ.ആര്‍ .കെ.തിരൂര്‍ said...http://rkdrtirur.blogspot.com/2011/03/blog-post_24.ഹ്ത്മ്ല്‍. ഹരിപ്പാട്ടെ "എലിമിനേഷന്‍ റൌണ്ടും" പുതുപ്പള്ളിയിലെ "പരിഗണനയും"
Blogger ഇ.എ.സജിം തട്ടത്തുമല said...കമന്റുകൾ എല്ലാം വായിക്കുന്നുണ്ട്. മറുപടികൾ ആവശ്യമെന്ന് തോന്നുന്നവയ്ക്ക് സമയം ലഭിക്കുന്ന മുറയ്ക്ക് നൽകാൻ ശ്രമിക്കാം. ഇതുവരെയുള്ള കമന്റുകൾക്ക് നന്ദി!
Blogger ബിനോയ്//HariNav said...സഖാവേ, സിന്ധു ജോയ് ചെയ്തത് തെറ്റോ ശരിയോ എന്ന ചര്‍ച്ചക്ക് പ്രസക്തിയേയില്ല. താങ്കളുടെ ബ്ലോഗിലില്‍ വിശേഷിച്ചും. സിന്ധുവിന്‍റെ പ്രവര്‍ത്തിയിലെ പോഴത്തരം (അതോ കാപട്യമോ) ഇടതുപക്ഷ അനുഭാവികളെ ആരെയും പറഞ്ഞു ബോദ്ധ്യപ്പെടുത്തേണ്ട കാര്യമുള്ളതായി തോന്നുന്നില്ല. പക്ഷെ സിന്ധുവിനെയും അബ്ദുള്ളക്കുട്ടിയെയും പോലുള്ള കള്ളനാണയങ്ങള്‍ക്ക് പാര്‍ട്ടിയിലെ ഉത്തരാവദപ്പെട്ട പദവികളില്‍ അനായാസം എത്തിപ്പെടാന്‍ കഴിയുന്നു എന്നത് ഗൗരവമായ ചിന്ത അര്‍ഹിക്കുന്നില്ലേ? കര്‍ശനം എന്നു പേരുകേട്ട പാര്‍ട്ടി സംവിധാനങ്ങളുടെ അരിപ്പയുടെ കണ്ണികള്‍ക്ക് ഈയിടെയായി അകലം അല്പം കൂടിയിരിക്കുന്നു. എന്താണതിനു കാരണം എന്ന് കണ്ടെത്തേണ്ടതില്ലേ?
Blogger കുഞ്ഞിക്ക said...സ്ഥനമാനങ്ങള്‍ കിട്ടാതാവുമ്പോള്‍ മറുകണ്ടം ചാടുന്ന ഇത്തരക്കാര്‍ അവസരവാദികള്‍ തന്നെ.
Blogger nithin.d said...ശത്രുക്കളുടെ കത്തി നെഞ്ചില്‍ തുളഞ്ഞു കയറിയപ്പോള്‍ സഖാക്കള്‍ അനുഭവിക്കാത്ത വേദന ഒറ്റ നിമിഷം കൊണ്ട് ഇന്ത്യയിലെ മുഴുവന്‍ സഖാക്കള്‍ക്കും നല്‍കിയ സിന്ദു ജോയ് ഒരിക്കലും മറക്കില്ല ........എങ്ങനെ മറക്കും നിങ്ങള്‍ക്കായി വിളിച്ച മുദ്രാവാക്ക്യങ്ങള്‍ തൊണ്ടയില്‍ കിടന്നു നീറുകയാണ് .ഞാനിരിക്കുന്ന എസ്.എഫ് .ഐ യുടെ ജില്ല കമ്മിറ്റിയിലാണ് സിന്ദു നീയും ഇരുന്നത് എന്നോര്‍ക്കുമ്പോള്‍ കനല്‍ കട്ടയുടെ മുകളില്‍ ഇരിക്കുന്ന പ്രതീതിയാണിപ്പോള്‍.കേരളത്തിലെ വിദ്യാര്‍ഥികള്‍ ഒരിക്കലും മറക്കില്ല നിങ്ങളെ 'ഒറ്റുകാരിയായി' അല്ലാതെ .പ്രിയ സുഹൃത്തെ ഈ പ്രസ്ഥാനത്തിന് നല്‍കിയ ആദരവില്‍ ഒരല്‍പം നിനക്കും കിട്ടിയെങ്കില്‍ നോക്കൂ അതില്‍ അഹങ്കരിച്ച് നീ ചാടിയ ചെളികുണ്ടില്‍ കാര്‍ക്കിച്ചു തുപ്പുകയാണ് ഞങ്ങള്‍ മാത്രമല്ല ഓരോ കോണ്‍ഗ്രസുകാരനും .............. ഇത് വരെയുള്ള കേരളം അല്ല നിന്നെ കാത്തിരിക്കുന്നത് മലയാളികള്‍ ചിന്തിക്കുന്നവരാണ് ........ലാല്‍ സലാം
Blogger പത്രക്കാരന്‍ said...പ്രിയപ്പെട്ട സിന്ധുചേച്ചി, ( അങ്ങനെ വിളിക്കാനെ തോന്നുന്നുള്ളൂ, കാരണം ഞങ്ങള്‍ നിങ്ങളെ അത്രമേല്‍ സ്നേഹിച്ചിരുന്നു ) കേള്‍ക്കുമ്പോള്‍ കല്ല്യാണ്‍ സില്‍ക്സ്ന്റെ പരസ്യമാണെന്നു തോന്നും, എന്നാലും പറയട്ടെ, നിങ്ങള്‍ തകര്‍ത്തത് വിശ്വാസമാണ്. കേരളത്തിലെ വിദ്യാര്‍ഥി സമൂഹം നിങ്ങളില്‍ അര്‍പ്പിച്ച വിശ്വാസം. നിഷ്കളങ്കമായി ചിരിക്കുന്ന ഉമ്മന്‍ചാണ്ടിയെ കണ്ടാല്‍, പൊതുനിരത്തില്‍ കിടന്നു ചിതറിയ കാല്‍ മുട്ടിന്റെ വേദന സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞുകൊണ്ട് ഇന്കുലാബ് വിളിച്ച ധീരസഖാവിന്റെ, പ്രിയ സഹോദരിയുടെ മുഖം മനസ്സില്‍ തികട്ടി വന്ന്, പല്ല് ഞെരിച്ച മുഷ്ടി ചുരുട്ടിയ സാധാരണക്കാരനായ എസ്എഫ്ഐക്കാരന്റെ വിശ്വാസം...
Blogger അഞ്ചല്‍ക്കാരന്‍ said...പാര്‍ട്ടിയുമായി ബന്ധമുള്ളവരോട്,ബിനോയ് ചോദിച്ച ചോദ്യങ്ങള്‍ പ്രസക്തമാണ്. മറുപടി പ്രതീക്ഷിക്കുന്നു. ആത്മാര്‍ത്ഥമായും മറുപടി പ്രതീക്ഷിക്കുന്നു. സിന്ധൂവിനു തുല്ല്യം ഒരു കരണം മറിച്ചില്‍ ഒരു പക്ഷേ രാഷ്ട്രീയ കേരളത്തിനു തുല്ല്യതയില്ലാത്തത് ആയിരിക്കും. ഒരു ദിവസം കൊണ്ട് ഇതു സംഭവിക്കില്ല. അപ്പോള്‍ സിന്ധു എസ്സ്.എഫ്.ഐയുടെ തലപ്പത്തിരുന്ന കാലമത്രയും ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനം എന്ന നിലയില്‍ കേരളത്തിലെ ഭൂരിപക്ഷ വിദ്യാര്‍ത്ഥി രാഷ്ട്രീയം കപടതയുടെ പിടിയില്‍ ആയിരുന്നുവോ? തീര്‍ച്ചയായും വിശദീകരിക്കാന്‍ പോസ്റ്റിന്റെ ഉടമക്കും എസ്സ്.എഫ്.ഐയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്നു എന്ന് അവകാശപ്പെടുന്ന നിഥിനും ജനശക്തി ന്യൂസിനും ഒക്കെ ഉത്തരവാദിത്തം ഉണ്ട്. അത് പ്രതീക്ഷിക്കുന്നു.
Blogger അഞ്ചല്‍ക്കാരൻ.... മറുപടിക്കായി...
Blogger nithin said.....സിന്ധൂവിനു തുല്ല്യം ഒരു കരണം മറിച്ചില്‍ ഒരു പക്ഷേ രാഷ്ട്രീയ കേരളത്തിനു തുല്ല്യതയില്ലാത്തത് ആയിരിക്കും. ഒരു ദിവസം കൊണ്ട് ഇതു സംഭവിക്കില്ല. അപ്പോള്‍ സിന്ധു എസ്സ്.എഫ്.ഐയുടെ തലപ്പത്തിരുന്ന കാലമത്രയും ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനം എന്ന നിലയില്‍ കേരളത്തിലെ ഭൂരിപക്ഷ വിദ്യാര്‍ത്ഥി രാഷ്ട്രീയം കപടതയുടെ പിടിയില്‍ ആയിരുന്നുവോ? തീര്‍ച്ചയായും വിശദീകരിക്കാന്‍ പോസ്റ്റിന്റെ ഉടമക്കും എസ്സ്.എഫ്.ഐയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്നു എന്ന് അവകാശപ്പെടുന്ന നിഥിനും ജനശക്തി ന്യൂസിനും ഒക്കെ ഉത്തരവാദിത്തം ഉണ്ട്. അത് പ്രതീക്ഷിക്കുന്നു. പ്രിയപ്പെട്ട അഞ്ചല്‍ക്കാരന്‍ ചേട്ടാ തികച്ചും യാദര്‍ശ്ചികമായ ചോദ്യം ....... സിന്ദു ജോയ് എന്ന കപടതയുടെ പിടിയില്‍ ആയിരുന്നു എസ്. എഫ്. ഐ എങ്കില്‍ എസ്. എഫ്. ഐ-യില്‍ സിന്ദുവിനു ശേഷം പ്രളയം ഉണ്ടാകണ്ടേ. ഇല്ല അതുണ്ടായില്ല കാരണം എസ് .എഫ്. ഐ എന്ന പടച്ചട്ട ഊരിയിട്ടാല്‍ സിന്ദു വെറും സിന്ദുവാണ് .പ്രസ്ഥാനം എന്ന സാഗരത്തിലേക്കുള്ള ഒഴുക്കില്‍ ചണ്ടികള്‍ പലതും വന്നെത്താം കാലത്തിന്‍റെ തള്ളിച്ചയില്‍ അവയെല്ലാം പുറംതള്ളപ്പെടും. വജ്രം വാഴയിലയില്‍ പോതിഞ്ഞാലും കനക പേടകത്തില്‍ അടച്ചാലും വജ്രത്തിന്‍റെ മാറ്റ് കുറയില്ലല്ലോ.അതിനാല്‍ സിന്ദു തലപ്പത്തിരുന്നു എന്ന് കരുതി എസ്. എഫ്. ഐ യുടെ രാഷ്ട്രീയം ചോരില്ല.കാരണം സിന്ദു എസ്.എഫ്.ഐ യില്‍ ഉള്ളപ്പോള്‍ എസ്.എഫ്.ഐ യുടെ വാക്കായിരുന്നു സിന്ദുവിനു ഉള്ളത് .സിന്ദുവിനു സിന്ദുവിന്‍റെ വാക്ക് വേണം എന്ന് തോന്നിയപ്പോള്‍ പുറത്തായി.......................... ലാല്‍ സലാം
ഇ.എ.സജിം തട്ടത്തുമല said...അഞ്ചൽക്കാരനും ബിനോയിയും അടക്കം ചിലരുടെ ചോദ്യങ്ങളിലെ ആത്മാർത്ഥത കണക്കിലെടുത്ത് ഈ ഇലക്ഷൻ കാലത്തെ തുറന്നു പറച്ചിലിനുള്ള ഈയുള്ളവന്റെ പരിമിതികൾ കൂടി കണക്കിലെടുത്ത് മറുപടി പറയുന്നു. സി.പി.ഐ (എം)-ൽ സംഘടനാപരമായി ചില ദൊർബല്യങ്ങൾ ഉണ്ടായിട്ടുണ്ട് എന്നത് പാർട്ടിതന്നെ അംഗീകരിക്കുന്ന കാര്യമാണ്. അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയുമാണ്. തെറ്റുതിരുത്തൽ രേഖയുടെ ഭാഗമായി സമ്മേളനങ്ങളിലൂടെ സംഘടനാ ചുമതലകളിൽ നിന്ന് ജനാധിപത്യപരമായി ഒഴിവാക്കപ്പെട്ടവരെ പോലും തിരിച്ചെടുത്തുകൊണ്ടുള്ള നടപടി അതിന്റെ ഭാഗമാണ്. ഇത് കാരണം പല പാർട്ടി കമ്മിറ്റികളും ജമ്പോ കമ്മിറ്റികളായി മാറുക പോലുമുണ്ടായി. ചില ലോക്കൽ കമ്മിറ്റികളും ഏരിയാ കമ്മിറ്റികളും വിഭജിക്കുക പോലും ഉണ്ടായി. ഇത് സംഘടനയുടെ ഐക്യം വീണ്ടെടുക്കാൻ സഹായിച്ചു. ഇല്ലെങ്കിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയം കുറച്ചുകൂടി കടുത്തതാകുമായിരുന്നു. വിഭാഗീയപ്രവർത്തനങ്ങൾ പരസ്പരമുണ്ടാക്കിയ മുറിവുകൾ പരിഹരിച്ച് വരുന്നുമുണ്ട്.
എന്നാൽ ഒരു കാര്യം ഉള്ളത് ഇതൊക്കെയാണെങ്കിലും കൂടുതൽ ജനാധിപത്യ സ്വാതന്ത്ര്യം പാർട്ടി പ്രവർത്തകർ ആഗ്രഹിക്കുന്നതിനെ സംഘടനാ അച്ചടക്കത്തിന്റെ പേരിൽ പണ്ടത്തെ പോലെ നിയന്ത്രിക്കാൻ കഴിയില്ല. കാലം വരുത്തുന്ന മാറ്റങ്ങളെ പൂർണ്ണമായും അവഗണിച്ച് പാർട്ടിയ്ക്കും മുന്നോട്ട് പോകാൻ കഴിയില്ല. എന്നിരിക്കിലും കോൺഗ്രസ്സിലും മറ്റും ഉള്ളതു പോലത്തെ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ഒരു കമ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു കാലത്തും അനുവദിക്കാനുമാകില്ല. അപ്പോൾ ഇതിന് രണ്ടിനും മദ്ധ്യേ നിൽക്കുന്ന പാർട്ടിക്ക് മറ്റു പാർട്ടികളെ അപേക്ഷിച്ച് പല പരിമിതികളും ഉണ്ട്. ആ പരിമിതികളാണ് സിന്ധു ജോയിക്ക് ഇപ്പൊൾ ഒരു സ്ഥാനാർത്ഥിത്വം ലഭിക്കതെ പോയതിന്റെയും കാരണം. സിന്ധുവിന്റെ പാർട്ടിമാറ്റവുമായി ബന്ധപ്പെട്ട് സ. കടകമ്പള്ളി സുരേന്ദ്രൻ അത് തുറന്നു തന്നെ വളരെ സൌമ്യമായി ചാനലുകളിലൂടെ പറഞ്ഞിരുന്നു.
മറ്റൊന്ന് സിന്ധു ജോയിയുടെ മലക്കം മറിച്ചിൽ ഒറ്റ ദിവസം കൊണ്ട് എടുത്ത തീരുമാനത്തിന്റെ ഭാഗമായിരുന്നില്ല എന്നാണ് മനസിലാകുന്നത്. എങ്ങനെയാണെന്നറിയില്ല, കുറച്ചു നാളുകൾക്കു മുന്നേ ഈ കുട്ടിയിൽ ഒരു വലതുപക്ഷ വ്യതിയാനം ദർശിച്ചു തുടങ്ങിയിരുന്നതായി അറിയുന്നു. ഇന്റെനെറ്റിലും മറ്റും ഉള്ള ഈ കുട്ടിയുടെ കൂട്ടുകാരോടുള്ള സംഭാഷണങ്ങൾ ചില സൂചനകൾ നൽകിയിരുന്നു എന്നും അറിയുന്നു. പാർട്ടി വൃത്തങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞത് സിന്ധു ജോയിയുടെ കോൺഗ്രസ്സ് പ്രവേശനത്തിന്റെ തിരക്കഥ കുറച്ചു മുമ്പേ എഴുതപ്പെട്ടതാണ് എന്നതാണ്. ഒരു പക്ഷെ അതുകൊണ്ട് കൂടിയായിരിക്കാം സിന്ധു ജോയിയെ ഇപ്പോൾ നിയമസഭാതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പരിഗണിക്കാതിരുന്നതും. പാർട്ടിയ്ക്ക് ഒരു പക്ഷെ സിന്ധു ജോയിയിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടിരുന്നിരിക്കാം. അങ്ങനെയെങ്കിൽ ഒരു പരീക്ഷണം ഇപ്പോൽ വേണ്ടെന്നും കരുതിയിരുന്നിരിക്കണം.
ഇനി അതൊക്കെ എന്തു തന്നെ ആയാലും സിന്ധു ജോയിയെ പോലെ ഒരാൾ പാർളമെന്ററി വ്യാമോഹം തലയിൽ കയറിയറി പാർട്ടി വിട്ടു എന്ന് പറയുന്നത് മോശമായി പോയി എന്നേ പറയേണ്ടൂ. സിന്ധുവിന് പാർട്ടിയിൽ നല്ല പരിഗണനകൾ ലഭിച്ചിരുന്നു എന്നതിന് തെളിവുകൾ എത്ര വേണമെങ്കിലും ഉണ്ട്. സ. കടകംപള്ളി സുരേന്ദ്രന്തന്നെ പറഞ്ഞതുപോലെ ആ കുട്ടിയുടെ മോഹങ്ങൾ അതിരുകളില്ലാത്തതായിരുന്നു എന്നുതന്നെ കരുതണം. മന്ത്രി പി.കെ.ശ്രീമതി വീട്ടിൽ വിളിച്ച് ചായ കൊടുത്തിലെന്ന തരത്തിൽ ബാലിശമായ പരാതികൾ ഉന്നയിച്ച സിന്ധു ജോയിയ്ക്ക് മാനസികമായി കുട്ടിത്തം വിട്ടുമാറിയിട്ടില്ലെന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു. ഉയർന്ന വിദ്യഭ്യാസം നേടിയതുകൊണ്ടു മാത്രം ഒരാൾക്ക് പക്വതയും വിവേകവും കാര്യ ഗൌരവവും ഉണ്ടായി ക്കൊള്ളണം എന്നില്ല.അത് സിന്ധു ജോയികൂടി തെളിയിച്ചിരിക്കുന്നു എന്നു മാത്രം!
ഇനി ചോദ്യ കർത്താക്കൾ ഉന്നയിച്ച യഥാർത്ഥ ചോദ്യത്തിലേയ്ക്ക് വരാം. ഇപ്പൊൾ എസ്.എഫ്.ഐലും പാർട്ടിയിൽ ആകെ തന്നെയും നിൽക്കുന്നവർ എല്ലാവരും ഇതു പോലെ ആയിരിക്കുമോ, പാർട്ടിയിൽനിന്നും പാർളമെന്ററി വ്യമോഹം മൂലം ആളുകൾ ഇങ്ങനെ വിട്ടു പോകുന്നതെന്തുകൊണ്ട്, സംഘടനാ പരമായ പാളിച്ചകൾ പാർട്ടിയിൽ സംഭവിച്ചിട്ടില്ലേ എന്നുള്ളതും മറ്റും ആണ്. ബിനോയി ചോദിച്ചതുപോലെ “സിന്ധുവിനെയും അബ്ദുള്ളക്കുട്ടിയെയും പോലുള്ള കള്ളനാണയങ്ങള്‍ക്ക് പാര്‍ട്ടിയിലെ ഉത്തരാവദപ്പെട്ട പദവികളില്‍ അനായാസം എത്തിപ്പെടാന്‍ കഴിയുന്നു എന്നത് ഗൗരവമായ ചിന്ത അര്‍ഹിക്കുന്നില്ലേ? കര്‍ശനം എന്നു പേരുകേട്ട പാര്‍ട്ടി സംവിധാനങ്ങളുടെ അരിപ്പയുടെ കണ്ണികള്‍ക്ക് ഈയിടെയായി അകലം അല്പം കൂടിയിരിക്കുന്നു. എന്താണതിനു കാരണം എന്ന് കണ്ടെത്തേണ്ടതില്ലേ?”
തീർച്ചയായും ബിനോയിയുടെ ഈ ചോദ്യങ്ങളുടെ പ്രസക്തി തള്ളിക്കളയുന്നില്ല. പണ്ടത്തെ പോലെ പാർട്ടി വിദ്യാഭ്യാസം പ്രവർത്തകർക്ക് ലഭിക്കുന്നില്ല എന്ന പോരായ്മ ഇപ്പോൾ നിലനിൽക്കുന്നുണ്ട്. സംഘടനാ തത്വങ്ങളോ സമൂഹത്തോടുള്ള പ്രതിബദ്ധതയോ പുതുതായി വരുന്ന പ്രവർത്തകരിൽ നല്ലൊരു പങ്കിന് ഇല്ലാതെ പോകുന്നു എന്നത് ഒരു ആധിനിക കാല യാഥാർത്ഥ്യമാണ്. എന്നാൽ ഇത് പാർട്ടിയുടെ എന്തെങ്കിലും കുഴപ്പം കൊണ്ട് മാത്രം സംഭവിക്കുന്നതല്ല. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് പുതുതായി കടന്നുവരുന്ന പാർട്ടി പ്രവർത്തകർക്ക് വിദ്യാഭ്യാസം കൊടുക്കുന്നതിൽ വീഴ്ചയുണ്ട്. പാർളമെന്ററി രംഗത്ത് മാത്രമായി പലപ്പോഴും കോൺസണ്ട്രേറ്റ് ചെയ്യപ്പെട്ടു പോകുന്നു എന്ന് പറഞ്ഞാലും അല്പം സത്യം അതിലുണ്ടാകാം. അത് ബോധ പൂർവ്വം ഉണ്ടാകുന്നതുമല്ല. തീർച്ചയായും സംഘടനാ വിദ്യഭ്യാസത്തിന്റെ കുറവ് ഉണ്ടാകുന്നുണ്ട് എന്ന് തന്നെ കരുതണം. ഒരു പക്ഷെ പണ്ടത്തെ പോലെ അതിന്റെ ആവശ്യം ഇന്നില്ലാ എന്ന് പാർട്ടി കരുതുന്നുണ്ടെങ്കിൽ അത് തിരുത്തേണ്ടിയിരിക്കുന്നു എന്ന് പുതിയ അനുഭവങ്ങൾ പഠിപ്പിക്കുന്നു.
സിന്ധു ജോയിയെ സംബന്ധിച്ചിടത്തൊളം ഇത്രയൊക്കെ സമര പോരാട്ടങ്ങളിൽ വീറോടെ പങ്കെടുത്തതിന്റെ അനുഭവങ്ങളും മറ്റും ഉണ്ടെങ്കിലും രാഷ്ട്രീയമായ ഒരു ഗൌരവബുദ്ധി കൈവരിച്ചിട്ടില്ലാത്ത ഒരു പൈങ്കിളീ സ്വഭാവം നിലനിന്നിരുന്നു എന്നാണ് മനസിലാകുന്നത്. ഈ കുട്ടി നടത്തിയ സമരപോരാട്ടങ്ങളെല്ലാം സംഘടനാ തീരുമാനങ്ങൾ ആയിരുന്നു. സംഘടനാ നേതാവെന്ന നിലയിൽ അതിന്റെ നേതൃത്വം സ്വാഭാവികമായും അവർ ഏറ്റെടുക്കേണ്ടി വരികയും അതുവഴി ജനങ്ങൾക്കിടയിൽ ശ്രദ്ധേയയായി തീരുകയുമാണുണ്ടായിട്ടുള്ളത്.അല്ലാതെ സിന്ധു ജോയിയുടെ തലയിൽ ഉദിച്ച ആശയങ്ങൾ നടപ്പിലാക്കി ശ്രദ്ധേയ ആയതല്ല. സിന്ധു ജോയി സിന്ധു ജോയി ആയത് ഈ പാർട്ടി മുഖാന്തരമാണ്. അതൊക്കെ വിസ്മരിക്കാൻ വിഷമമില്ലാത്ത മനസിന്റെ ഉടമയായിരുന്നു സിന്ധു ജോയി എന്നത് മുൻ കൂട്ടി ചൂഴ്ന്നു നോക്കാൻ കഴിയുന്ന കാര്യമായിരുന്നില്ലല്ലോ.
സിന്ധു ജോയി എസ്.എഫ്.ഐയിൽ എത്തിപ്പെട്ടത് എങ്ങനെയായാലും സ്വന്തം വ്യക്തിത്വം വികസിപ്പിക്കാനും സ്വന്തം പ്രശസ്തി വർദ്ധിപ്പിക്കാനും ഉള്ള ഒരു മാർഗ്ഗമായോ മാദ്ധ്യമമായോ മാത്രം തുടർന്നങ്ങോട്ട് സംഘടനയെയും അത് നടത്തിയ പോരാട്ടങ്ങളെയും കാണുകയും ഉപയോഗിക്കുകയും ചെയ്തു എന്നു വേണം കരുതാൻ! അല്ലെങ്കിൽ ഇപ്പൊൾ ഇങ്ങനെ ഒരു മലക്കം മറിച്ചിൽ സിന്ധിവിന് ഉണ്ടാകേണ്ട യാതൊരു കാര്യവും ഉണ്ടെന്ന് തോന്നുന്നില്ല. മലക്കം മറിയാൻ സിന്ധു ഇപ്പോൾ പറയുന്ന കാരണങ്ങളൊന്നുംക്തന്നെ ഒരു തരത്തിലും ന്യായീകരിക്കത്തക്കതും ഗൌരവം ഉള്ളതും ആണെന്ന് തോന്നുന്നില്ല.
ഒരു പക്ഷെ പാർട്ടിയിൽ എന്തെങ്കിലും തെറ്റുകൾ സംഭവിക്കുന്നു എന്നു കണ്ടാൽ പാർട്ടി കൂറുള്ള ആളുകൾ അത് പാർട്ടിയിൽതന്നെ നിലനിന്ന് പാർട്ടിയിയ്ക്കുള്ളിലെ ജനാധിപത്യ സംവിധാനങ്ങൾ ഉപയോഗിച്ച് തിരുത്തിക്കുവാനാണ് ബാദ്ധ്യതപ്പെട്ടിരിക്കുന്നത്. പാർട്ടിയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെന്ന് കണ്ടാൽ അതിനു പരിഹാരം കാണാൻ ശ്രമിക്കാതെ സ്വന്തം നേട്ടങ്ങൾക്കു വേണ്ടി ശത്രുപാളയത്തിൽ ചെന്നു കയറുന്നത് അപഹാസ്യമാണ്. സ്വാർത്ഥമോഹം മാത്രം കൈമുതലുള്ളവർക്കല്ലാതെ പാർട്ടിയെ സ്നേഹിക്കുന്നവർക്ക്, സ്നേഹിച്ചിരുന്നവർക്ക്, ഇങ്ങനെയൊന്നും മലക്കം മറിയാൻ കഴിയില്ല!
Thursday, March 24, 2011
എങ്കിലും സിന്ധൂ........!
എങ്കിലും സിന്ധൂ......!
വിശ്വമാനവികം 1 -ൽ ഇട്ട കമന്റ്റ്. ബന്ധപ്പെട്ട പോസ്റ്റില്‍ ഈ ലിങ്ക് വഴി എത്താം
ഇതുവരെയുള്ള കമന്റുകൾക്ക് നന്ദി! ഈ പോസ്റ്റ് പബ്ലിഷ് ചെയ്തതിനു ശേഷമാണ് വൈകുന്നേരം ചാനലുകളിലൂടെ ഈ കുട്ടി പറയുന്ന കാര്യങ്ങൾ കേട്ടപ്പോൾ എത്രയോ നേരത്തേ ഈ കുട്ടി പാർട്ടിയിൽ നിന്നു പോകേണ്ടതായിരുന്നു എന്നു തോന്നി. ഒരു പക്ഷെ നിയമസഭയിൽ സി.പി.ഐ(എം) ഇപ്പോഴും സീറ്റെങ്ങാനും നൽകിയിരുന്നെങ്കിൽ അബദ്ധമായി പോയേനേ! ആരാണോ ആവോ ഈ കുട്ടിയെ വഴിതെറ്റിച്ച പിശാച്! ഈ പാർട്ടിയുടെ നേതാക്കളും പ്രവർത്തകരും ആ കുട്ടിയെ എത്ര മാത്രം സ്നേഹിച്ചിരുന്നു.! ഇങ്ങനെ ഈ പാർട്ടിക്കെതിരെ ചിലുചിലാ വർത്തമാനം പറയാൻ ഈ കുട്ടിയ്ക്ക് എങ്ങനെ കഴിയുന്നു? സ. കടകം പള്ളി പറഞ്ഞത് കേൾക്കുമ്പോൾ പാർട്ടി നേതാക്കളുടെ വേദന ആർക്കും മനസിലാകും. ഈ പാർട്ടിയെ കുറിച്ച് ഒന്നും മനസിലാക്കാതെയണല്ലോ ഈ കുട്ടി ഇത്രയും കാലം ഈ പാർട്ടിയിൽ നിന്നത്! സ, കടകമ്പള്ളി പറഞ്ഞതുപോലെ കോൺഗ്രസ്സിനെക്കുറിച്ച് മനസിലാക്കി വരട്ടെ, ഒരപകടത്തിലും പെടാതിരിക്കട്ടെ എന്നൊക്കെ മാത്രമേ പറയാനുള്ളൂ!
Wednesday, March 23, 2011
സി.പി.എമ്മും മാറ്റങ്ങളും
വിശ്വമാനവികം 1 ബ്ലോഗിൽ ഇട്ട കമന്റ്. ബന്ധപ്പെട്ട പോസ്റ്റിലെത്താൻ ഈ ലിങ്കുവഴി പോകാം
പ്രിയ സത്യമേവ ജയതേ,
കാലം ഇങ്ങനെ മാറിക്കൊണ്ടിരിക്കുകയാണ്. അതിനൊപ്പം ജനങ്ങളും. പരമ്പരാഗതമായവും വ്യവസ്ഥാപിതവുമായ നയപരിപാടികളും ചിട്ടവട്ടങ്ങളും പ്രവർത്തനശൈലികളും ഉള്ള പ്രസ്ഥാനങ്ങൾക്ക് പുതിയമാറ്റങ്ങളുമായി പൊരുത്തപ്പെടുവാൻ അഥവാ പൊരുത്തപ്പെടുവിക്കാൻ കുറച്ചൊക്കെ സമയം ആവശ്യമായി വരും. മാറ്റങ്ങളെ എങ്ങനെ ഉൾക്കൊള്ളണം എന്നതുപോലും സി.പി.എം പോലെ ഒരു പാർട്ടിയ്ക്ക് നല്ല ആലോചനകളിലൂടെയേ തീരുമാനിക്കാൻ കഴിയൂ.ഇവിടെ കമ്പ്യൂട്ടർ വന്നപ്പോൾ അതിനെ എതിർത്തവരാണെന്ന ഒരു ആരോപണം ഇപ്പൊഴും ഉന്നയിക്കുനത് ഉദാഹരണമായി എടുത്താൽ അക്കാലത്ത് ഒരു തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിന് അവരുടെ തൊഴിലിനെ എങ്ങനെ ബാധിക്കും എന്നറിയാതെ അന്ധമായി കമ്പ്യൂട്ടർ വൽക്കരണത്തെ അന്നത്തെ സാഹചര്യത്തിൽ അല്പം ഉൽകണ്ഠയോടെ മാത്രമേ കാണാൻ കഴിയുമായിരുന്നുള്ളൂ. തൊഴിലാളികളുടെ ഉൽക്കണ്ഠകൾക്കൊപ്പം അന്ന് പാർട്ടി നിന്നില്ലെങ്കിൽ അവർ പാർട്ടിയിൽ നിന്നും അകന്നു പോകുമായിരുന്നു.
ഒരിക്കലും കമ്പ്യൂട്ടർ എന്ന ശാത്ത്സ്ത്രത്തിന്റെ കണ്ടുപിടിത്തത്തെ പാർട്ടി എതിർത്തിട്ടില്ല. ശാസ്ത്രനേട്ടങ്ങളിൽ അഭിമാനിക്കുകയേ ഉള്ളൂ. എന്നാൽ ശാസ്ത്ര നേട്ടങ്ങളും മനുഷ്യന്റെ ജീവിതത്തിനു ബുദ്ധിമുട്ടുണ്ടാകുന്നതാകരുത്. കമ്പ്യൂട്ടർവൽക്കർണത്തിന്റെ കാലത്ത് തീർച്ചയായും അങ്ങനെ ഒരു ഉൽക്കണ്ഠ ഉണ്ടായിരുന്നു. അത് ശരിയുമായിരുന്നു. എന്നാൽ പിന്നീട് സാഹചര്യങ്ങൾ മാറി. കമ്പ്യൂട്ടർ വൽക്കരണം സമൂഹത്തിൽ വരുത്തിയ മാറ്റങ്ങൾ മറ്റൊരു നിലയ്ക്കായിരുന്നു എന്ന് പിന്നീട് അനുഭവങ്ങൾ പഠിപ്പിച്ചു. അപ്പോൾ കമ്പ്യൂട്ടർവൽക്കരണത്തോടുള്ള സമീപനത്തിൽ പാർട്ടി നിലപാട് മാറി. അതിന്റെ സാദ്ധ്യതകളെ പരമാവധി ഉപയോഗിക്കാനും ശ്രമിക്കുന്നു. എന്നാൽ ഇതു മൂലം ആർക്കെങ്കിലും തൊഴിൽ നഷ്ടം ഉണ്ടാകുമെന്ന് കണ്ടാൽ അതിനു പരുഹാരം ഉണ്ടാകണമെന്ന നിലപാടിൽനിന്ന് പാർട്ടി മാറിയിട്ടുമില്ല. ഇങ്ങനെയൊക്കെ അല്ലേ ഉത്തരവാദപ്പെട്ട ഒരു പ്രസ്ഥാനം മാറ്റങ്ങളെ സമീപിക്കേണ്ടത്.
സത്യമേവ ജയതേ ചൂണ്ടികാണിച്ച പലവിഷയങ്ങളിലും തെറ്റുതിരുത്തൽ ബോധപൂർവ്വവും അല്ലാതെ തന്നെയും ഉണ്ടായതല്ലേ? ഇപ്പോൾ മദനിയുമായി സഖ്യമുണ്ടോ? ഡി.ഐ.സിയുമായി ഇപ്പോൾ ബന്ധമുണ്ടോ? തഞ്ചങ്കരിയുമായി പാർട്ടിയ്ക്ക് ഇപ്പോൾ എന്ത് ബന്ധം? മൂന്നാറിലെ സാങ്കേതികവും സാമൂഹ്യവുമായ പ്രശ്നങ്ങൾ പലതും സത്യമേവ ജയതേയ്ക്കും അറിയാത്തതല്ലല്ലോ! പി.ശശി പാർട്ടിയിലെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. ഇപ്പോൾ വെറും ബ്രാഞ്ച അംഗവും. അദ്ദേഹത്തിനെതിരെ ഉള്ള പാരാതി ഇപ്പോഴും അന്വേഷണത്തിലിരിക്കുന്നു. തെറ്റിന്റെ ഗൌരവം ബോദ്ധ്യമായാൽ പാർട്ടി അംഗത്വം തന്നെ നഷ്ടപ്പെടും എന്നതിൽ എന്താണ് സംശയം? പിന്നെ വി.എസിന്റെ കാര്യം. വി.എസ്. സ്ഥാനാർത്ഥി ആയല്ലോ. പിന്നെ എവിടെയാണു പ്രശ്നം? തെറ്റും തിരുത്തലും ഒക്കെ ചലനാത്മകമായ ഒരു പാർട്ടിയിൽ സ്വാഭാവികമാണ്. മറ്റു ബൂർഷ്വാ പാർട്ടികലിൽ തെറ്റ് പറ്റലല്ലേ ഉള്ളൂ. സി.പി.എമ്മിൽ തിരിത്തലും കൂടി ഉണ്ടല്ലോ. അതെന്തേ കാണാത്തത്?
പ്രിയ സത്യമേവ ജയതേ,
കാലം ഇങ്ങനെ മാറിക്കൊണ്ടിരിക്കുകയാണ്. അതിനൊപ്പം ജനങ്ങളും. പരമ്പരാഗതമായവും വ്യവസ്ഥാപിതവുമായ നയപരിപാടികളും ചിട്ടവട്ടങ്ങളും പ്രവർത്തനശൈലികളും ഉള്ള പ്രസ്ഥാനങ്ങൾക്ക് പുതിയമാറ്റങ്ങളുമായി പൊരുത്തപ്പെടുവാൻ അഥവാ പൊരുത്തപ്പെടുവിക്കാൻ കുറച്ചൊക്കെ സമയം ആവശ്യമായി വരും. മാറ്റങ്ങളെ എങ്ങനെ ഉൾക്കൊള്ളണം എന്നതുപോലും സി.പി.എം പോലെ ഒരു പാർട്ടിയ്ക്ക് നല്ല ആലോചനകളിലൂടെയേ തീരുമാനിക്കാൻ കഴിയൂ.ഇവിടെ കമ്പ്യൂട്ടർ വന്നപ്പോൾ അതിനെ എതിർത്തവരാണെന്ന ഒരു ആരോപണം ഇപ്പൊഴും ഉന്നയിക്കുനത് ഉദാഹരണമായി എടുത്താൽ അക്കാലത്ത് ഒരു തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിന് അവരുടെ തൊഴിലിനെ എങ്ങനെ ബാധിക്കും എന്നറിയാതെ അന്ധമായി കമ്പ്യൂട്ടർ വൽക്കരണത്തെ അന്നത്തെ സാഹചര്യത്തിൽ അല്പം ഉൽകണ്ഠയോടെ മാത്രമേ കാണാൻ കഴിയുമായിരുന്നുള്ളൂ. തൊഴിലാളികളുടെ ഉൽക്കണ്ഠകൾക്കൊപ്പം അന്ന് പാർട്ടി നിന്നില്ലെങ്കിൽ അവർ പാർട്ടിയിൽ നിന്നും അകന്നു പോകുമായിരുന്നു.
ഒരിക്കലും കമ്പ്യൂട്ടർ എന്ന ശാത്ത്സ്ത്രത്തിന്റെ കണ്ടുപിടിത്തത്തെ പാർട്ടി എതിർത്തിട്ടില്ല. ശാസ്ത്രനേട്ടങ്ങളിൽ അഭിമാനിക്കുകയേ ഉള്ളൂ. എന്നാൽ ശാസ്ത്ര നേട്ടങ്ങളും മനുഷ്യന്റെ ജീവിതത്തിനു ബുദ്ധിമുട്ടുണ്ടാകുന്നതാകരുത്. കമ്പ്യൂട്ടർവൽക്കർണത്തിന്റെ കാലത്ത് തീർച്ചയായും അങ്ങനെ ഒരു ഉൽക്കണ്ഠ ഉണ്ടായിരുന്നു. അത് ശരിയുമായിരുന്നു. എന്നാൽ പിന്നീട് സാഹചര്യങ്ങൾ മാറി. കമ്പ്യൂട്ടർ വൽക്കരണം സമൂഹത്തിൽ വരുത്തിയ മാറ്റങ്ങൾ മറ്റൊരു നിലയ്ക്കായിരുന്നു എന്ന് പിന്നീട് അനുഭവങ്ങൾ പഠിപ്പിച്ചു. അപ്പോൾ കമ്പ്യൂട്ടർവൽക്കരണത്തോടുള്ള സമീപനത്തിൽ പാർട്ടി നിലപാട് മാറി. അതിന്റെ സാദ്ധ്യതകളെ പരമാവധി ഉപയോഗിക്കാനും ശ്രമിക്കുന്നു. എന്നാൽ ഇതു മൂലം ആർക്കെങ്കിലും തൊഴിൽ നഷ്ടം ഉണ്ടാകുമെന്ന് കണ്ടാൽ അതിനു പരുഹാരം ഉണ്ടാകണമെന്ന നിലപാടിൽനിന്ന് പാർട്ടി മാറിയിട്ടുമില്ല. ഇങ്ങനെയൊക്കെ അല്ലേ ഉത്തരവാദപ്പെട്ട ഒരു പ്രസ്ഥാനം മാറ്റങ്ങളെ സമീപിക്കേണ്ടത്.
സത്യമേവ ജയതേ ചൂണ്ടികാണിച്ച പലവിഷയങ്ങളിലും തെറ്റുതിരുത്തൽ ബോധപൂർവ്വവും അല്ലാതെ തന്നെയും ഉണ്ടായതല്ലേ? ഇപ്പോൾ മദനിയുമായി സഖ്യമുണ്ടോ? ഡി.ഐ.സിയുമായി ഇപ്പോൾ ബന്ധമുണ്ടോ? തഞ്ചങ്കരിയുമായി പാർട്ടിയ്ക്ക് ഇപ്പോൾ എന്ത് ബന്ധം? മൂന്നാറിലെ സാങ്കേതികവും സാമൂഹ്യവുമായ പ്രശ്നങ്ങൾ പലതും സത്യമേവ ജയതേയ്ക്കും അറിയാത്തതല്ലല്ലോ! പി.ശശി പാർട്ടിയിലെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. ഇപ്പോൾ വെറും ബ്രാഞ്ച അംഗവും. അദ്ദേഹത്തിനെതിരെ ഉള്ള പാരാതി ഇപ്പോഴും അന്വേഷണത്തിലിരിക്കുന്നു. തെറ്റിന്റെ ഗൌരവം ബോദ്ധ്യമായാൽ പാർട്ടി അംഗത്വം തന്നെ നഷ്ടപ്പെടും എന്നതിൽ എന്താണ് സംശയം? പിന്നെ വി.എസിന്റെ കാര്യം. വി.എസ്. സ്ഥാനാർത്ഥി ആയല്ലോ. പിന്നെ എവിടെയാണു പ്രശ്നം? തെറ്റും തിരുത്തലും ഒക്കെ ചലനാത്മകമായ ഒരു പാർട്ടിയിൽ സ്വാഭാവികമാണ്. മറ്റു ബൂർഷ്വാ പാർട്ടികലിൽ തെറ്റ് പറ്റലല്ലേ ഉള്ളൂ. സി.പി.എമ്മിൽ തിരിത്തലും കൂടി ഉണ്ടല്ലോ. അതെന്തേ കാണാത്തത്?
Tuesday, March 22, 2011
കോൺഗ്രസ്സ് സ്ഥാനാർത്ഥി നിർണ്ണയം
കോൺഗ്രസ്സ് സ്ഥാനാർത്ഥി നിർണ്ണയം
(വാർത്തകൾക്കു പിന്നിൽ എന്ന ബ്ലോഗിൽ ഇട്ട കമന്റ്)
അൺലിമിറ്റഡ് ജനാധിപത്യം നില നിൽക്കുന്ന പാർട്ടിയാണ് കോൺഗ്രസ്സ്. സമിതികളെക്കാൾ വ്യക്തികൾക്കാണ് കോൺഗ്രസ്സ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രാധാന്യം. ഏതെങ്കിലും കമ്മിറ്റി അല്ല; വിവിധ നേതൃതലങ്ങളിൽ പ്രവർത്തിക്കുന്ന ഏതാനും നേതാക്കന്മാരുടെ കൈകളിലാണ് സ്ഥാനാർത്ഥിനിർണയത്തിന്റെ സകല നടപടിക്രമങ്ങളും. ബന്ധപ്പെട്ട വ്യക്തികളുടെ മേൽ ഉള്ള സ്വാധീനമാണ് പ്രധാനമായും ഓരോരുത്തരുടെയും സ്ഥാനാർത്ഥിത്വത്തിന്റെ ലഭ്യത നിർണ്ണയിക്കുന്നത്.
ഇപ്പോൾ ഡൽഹി അധികാര കേന്ദ്രങ്ങൾക്ക് പണ്ടത്തെക്കാൾ സ്ഥനാർത്ഥിത്വം സംബന്ധിച്ച് ഇടപെടലുകൾ ഉണ്ട്. ഇത് സ്ഥാനാർത്ഥി നിർണ്ണയത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. കേരളത്തിലെ ശക്തരായ നേതാക്കൾ നൽകുന്ന ലിസ്റ്റ് അതേപടി ഡൽഹിയിൽ അംഗീകരിക്കപ്പെടില്ല. കാരണം ഡൽഹിയിൽ കേരളത്തിലെ ചെറുതും വലുതുമായ നേതാക്കൾക്ക് മിക്കവർക്കും അവരവരുടെതായ സ്വാധീനങ്ങൾ മുമ്പത്തെക്കാൾ കൂടുതൽ ഉണ്ട്. സ്വന്തം സ്വാധീനം കേന്ദ്രത്തിൽ ചെലുത്തി സ്ഥനാർത്ഥിത്വം നേടാൻ ഇന്ന് കോൺഗ്രസ്സിലെ ധാരാളം ചെറുതും വലുതുമായ നേതാക്കൾക്ക് കഴിയും. വിദ്യാർത്ഥി-യുവജന നേതാക്കൾക്ക് പ്രത്യേകിച്ചും.
ഇതിനൊക്കെ ഇടയിൽ വേണം അന്തിമമായി ഒരു സ്ഥാനാർത്ഥി പട്ടിക പുറത്തു വരാൻ. ഇനി എല്ലാം കഴിഞ്ഞ് സ്ഥാനാർത്ഥിത്വം ഫൈനലായി പ്രഖ്യാപിച്ചാൽ തന്നെ റിബലുകൾ ഉണ്ടാകാനുള്ള സാദ്ധ്യത ഏറ്റവും കൂടുതൽ ഉള്ളത് കോൺഗ്രസ്സിൽ ആണ്. വിജയ സാദ്ധ്യതയുള്ള സീറ്റുകൾ കൂടി ഈ റിബൽ പ്രവർത്തനങ്ങൾ വഴി കോൺഗ്രസിന് തോൽവി ക്ഷണിച്ചു വരുത്തും. ഇപ്പോൾ യു.ഡി.എഫ് അധികാരത്തിൽ വരാനുള്ള സാദ്ധ്യത വളരെ വളരെ കുറവാണെന്ന് കണ്ട് മന്ത്രി മോഹികളായ ചില ഉയർന്ന നേതാക്കൾ സ്ഥാനാർത്ഥികളാകാൻ താല്പര്യം പ്രകടിപ്പിക്കാതെ ഒഴിഞ്ഞു മാറുകകൂടി ചെയ്തില്ലായിരുന്നെങ്കിൽ സംഗതി കൂടുതൽ സ്ഫോടനാത്മകം ആയേനെ! ഒരു എം.എൽ.എ എങ്കിലും ആയാൽ മതി എന്നു കരുതുന്നവർ മാത്രമാണ് ഇപ്പോൾ സ്ഥാനാർത്ഥികളാകാൻ ക്യൂ നിൽക്കുന്നത്!
ജനാധിപത്യ കേന്ദ്രീകരണമോ കേഡർ സ്വഭാവമോ ഇല്ലാത്ത ഒരു സമ്പൂർണ്ണ ജനാധിപത്യ പ്രസ്ഥനത്തിൽ ഇതൊക്കെ സ്വാഭാവികം മാത്രം. പാർട്ടി താല്പര്യങ്ങളെ മുൻ നിർത്തി വിട്ടു വീഴ്ചകൾ ചെയ്യാൻ കോൺഗ്രസ്സ് നേതാക്കളോ പ്രവർത്തകരോ അത്രയെളുപ്പം തയ്യാറായെന്നിരിക്കില്ല. തികച്ചും സ്വാഭാവികം!
(വാർത്തകൾക്കു പിന്നിൽ എന്ന ബ്ലോഗിൽ ഇട്ട കമന്റ്)
അൺലിമിറ്റഡ് ജനാധിപത്യം നില നിൽക്കുന്ന പാർട്ടിയാണ് കോൺഗ്രസ്സ്. സമിതികളെക്കാൾ വ്യക്തികൾക്കാണ് കോൺഗ്രസ്സ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രാധാന്യം. ഏതെങ്കിലും കമ്മിറ്റി അല്ല; വിവിധ നേതൃതലങ്ങളിൽ പ്രവർത്തിക്കുന്ന ഏതാനും നേതാക്കന്മാരുടെ കൈകളിലാണ് സ്ഥാനാർത്ഥിനിർണയത്തിന്റെ സകല നടപടിക്രമങ്ങളും. ബന്ധപ്പെട്ട വ്യക്തികളുടെ മേൽ ഉള്ള സ്വാധീനമാണ് പ്രധാനമായും ഓരോരുത്തരുടെയും സ്ഥാനാർത്ഥിത്വത്തിന്റെ ലഭ്യത നിർണ്ണയിക്കുന്നത്.
ഇപ്പോൾ ഡൽഹി അധികാര കേന്ദ്രങ്ങൾക്ക് പണ്ടത്തെക്കാൾ സ്ഥനാർത്ഥിത്വം സംബന്ധിച്ച് ഇടപെടലുകൾ ഉണ്ട്. ഇത് സ്ഥാനാർത്ഥി നിർണ്ണയത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. കേരളത്തിലെ ശക്തരായ നേതാക്കൾ നൽകുന്ന ലിസ്റ്റ് അതേപടി ഡൽഹിയിൽ അംഗീകരിക്കപ്പെടില്ല. കാരണം ഡൽഹിയിൽ കേരളത്തിലെ ചെറുതും വലുതുമായ നേതാക്കൾക്ക് മിക്കവർക്കും അവരവരുടെതായ സ്വാധീനങ്ങൾ മുമ്പത്തെക്കാൾ കൂടുതൽ ഉണ്ട്. സ്വന്തം സ്വാധീനം കേന്ദ്രത്തിൽ ചെലുത്തി സ്ഥനാർത്ഥിത്വം നേടാൻ ഇന്ന് കോൺഗ്രസ്സിലെ ധാരാളം ചെറുതും വലുതുമായ നേതാക്കൾക്ക് കഴിയും. വിദ്യാർത്ഥി-യുവജന നേതാക്കൾക്ക് പ്രത്യേകിച്ചും.
ഇതിനൊക്കെ ഇടയിൽ വേണം അന്തിമമായി ഒരു സ്ഥാനാർത്ഥി പട്ടിക പുറത്തു വരാൻ. ഇനി എല്ലാം കഴിഞ്ഞ് സ്ഥാനാർത്ഥിത്വം ഫൈനലായി പ്രഖ്യാപിച്ചാൽ തന്നെ റിബലുകൾ ഉണ്ടാകാനുള്ള സാദ്ധ്യത ഏറ്റവും കൂടുതൽ ഉള്ളത് കോൺഗ്രസ്സിൽ ആണ്. വിജയ സാദ്ധ്യതയുള്ള സീറ്റുകൾ കൂടി ഈ റിബൽ പ്രവർത്തനങ്ങൾ വഴി കോൺഗ്രസിന് തോൽവി ക്ഷണിച്ചു വരുത്തും. ഇപ്പോൾ യു.ഡി.എഫ് അധികാരത്തിൽ വരാനുള്ള സാദ്ധ്യത വളരെ വളരെ കുറവാണെന്ന് കണ്ട് മന്ത്രി മോഹികളായ ചില ഉയർന്ന നേതാക്കൾ സ്ഥാനാർത്ഥികളാകാൻ താല്പര്യം പ്രകടിപ്പിക്കാതെ ഒഴിഞ്ഞു മാറുകകൂടി ചെയ്തില്ലായിരുന്നെങ്കിൽ സംഗതി കൂടുതൽ സ്ഫോടനാത്മകം ആയേനെ! ഒരു എം.എൽ.എ എങ്കിലും ആയാൽ മതി എന്നു കരുതുന്നവർ മാത്രമാണ് ഇപ്പോൾ സ്ഥാനാർത്ഥികളാകാൻ ക്യൂ നിൽക്കുന്നത്!
ജനാധിപത്യ കേന്ദ്രീകരണമോ കേഡർ സ്വഭാവമോ ഇല്ലാത്ത ഒരു സമ്പൂർണ്ണ ജനാധിപത്യ പ്രസ്ഥനത്തിൽ ഇതൊക്കെ സ്വാഭാവികം മാത്രം. പാർട്ടി താല്പര്യങ്ങളെ മുൻ നിർത്തി വിട്ടു വീഴ്ചകൾ ചെയ്യാൻ കോൺഗ്രസ്സ് നേതാക്കളോ പ്രവർത്തകരോ അത്രയെളുപ്പം തയ്യാറായെന്നിരിക്കില്ല. തികച്ചും സ്വാഭാവികം!
Tuesday, March 8, 2011
വർത്തകൾക്ക് പിന്നിൽ എന്ന ബ്ലോഗിൽ ഇട്ട കമന്റ്
വർത്തകൾക്ക് പിന്നിൽ എന്ന ബ്ലോഗിൽ ഇട്ട കമന്റ്റാണ് ഈ പോസ്റ്റ്. ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുൾല ലിങ്ക് ഇതാണ്
വിശ്വമാനവികം 1-ലും ഈ പോസ്റ്റ് ഇട്ടിട്ടുണ്ട്. അതിലേയ്ക്കൂള്ള ലിങ്ക് ഇതാണ്.
സ്ത്രീകൾക്ക് ഇനിയെന്ത് സ്വാതന്ത്ര്യം?
നമ്മുടെ രാജ്യത്ത് സ്ത്രീകൾക്ക് എല്ലാ സ്വാതന്ത്ര്യവും മുൻപേ തന്നെ ഉണ്ട്. സ്ത്രീയ്ക്ക് വോട്ടവകാശമുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശമുണ്ട്. വിദ്യാഭ്യാസം ചെയ്യാനുള്ള അവകാശമുണ്ട്. തൊഴിൽ ചെയ്യാനുള്ള അവകാശമുണ്ട്. സ്വത്ത് സമ്പാദിക്കാനുള്ള അവകാശമുണ്ട്. സഞ്ചരിക്കുവാനുള്ള അവകാശമുണ്ട്. ആത്മാഭിമാനം സംരക്ഷിക്കുവാനുള്ള അവകാശമുണ്ട്. ഇഷ്ടപ്പെട്ട ആളെ വിവാഹം ചെയ്യുവാനുള്ള അവകാശമുണ്ട്. നിയമപരമായ എല്ലാ പരിരക്ഷയും സ്ത്രീയ്ക്കുണ്ട്.
സ്ത്രീകളുടെ പരിരക്ഷയ്ക്ക് വേണ്ടിയുള്ള നിയമങ്ങൾ മൂലം പുരുഷന്മാർ പലരും ഇന്ന് പീഡനങ്ങൾ അനുഭവിക്കുന്നുണ്ട്. പാർളമെന്റിൽ സംവരണം വരാനിരിക്കുന്നു. കേരളത്തിലാണെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് അൻപത് ശതമാനം സംവരണം നടപ്പിലാക്കിക്കഴിഞ്ഞു. എന്നിട്ടും ഫെമിനിസ്റ്റുകൾ എന്തിനോ വേണ്ടി പായുന്നു. ഇനി എന്തു സ്വാതന്ത്ര്യമാണ് സ്ത്രീകൾക്ക് വേണ്ടത്? രാത്രിയിൽ ഇറങ്ങി നടക്കണോ? നടന്നോളൂ. ഒരു നിയമതടസവുമില്ല. മരത്തിൽ കയറണോ? കയറിക്കോളൂ. ഒരു നിയമതടസവും ഇല്ല. ഇന്ന് സ്ത്രീകൾ പോലീസാകുന്നു. കണ്ടക്ടറാകുന്നു. ഡ്രൈവറാകുന്നു. ആട്ടോ ഡ്രൈവറും ടാക്സ്സി ഡ്രൈവറും ആകുന്നു. സ്ത്രീകൾക്ക് അവരുടെ ശരീരശാസ്ത്രം അനുവദിക്കുന്ന ഒരു തൊഴിലും ചെയ്യാൻ ഒരു തടസവുമില്ല. ഏത് തൊഴിലിലും അവൾക്ക് പ്രവേശിക്കാം. പിന്നെ എന്താ പ്രശ്നം?
സ്ത്രീധന പീഡനത്തിന്റെ കാര്യം പറഞ്ഞേക്കാം. സ്ത്രീധനം നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്. സ്ത്രീധനം പറഞ്ഞും കൊടുത്തുംതന്നെ വിവാഹം നടത്തണമെന്ന് ഒരു നിയമവുമില്ല. സ്ത്രീധനം വാങ്ങാതെ വിവാഹം കഴിക്കാൻ സന്നദ്ധതയുള്ള യോഗ്യതയുള്ള എത്രയോ പുരുഷന്മാരുണ്ട്. മാത്രവുമല്ല, സ്ത്രീധന പീഡനം ഉൾപ്പെടെയുള്ള പല പീഡനങ്ങളും അമ്മാവിയും നാത്തൂനും ഒക്കെയാണ് നടത്തുന്നത്. അവരും സ്ത്രീകളാണ്. സ്ത്രീകളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നത് സ്ത്രീകളുംകൂടിയാണ്. ആദ്യം സ്ത്രീസമൂഹം സ്ത്രീയുടെ സ്വത്വവും സ്വാതന്ത്ര്യവും അംഗീകരിക്കണം.
സ്ത്രീയെ വാക്കല്ലാതെ നോക്കുന്നതിനെതിരെ പോലും കേസെടുക്കാൻ വകുപ്പുണ്ട്. ഗാർഹിക പീഡനത്തിനെതിരെ പുതിയ നിയമം വന്നിരിക്കുന്നു. എന്തിന് ഒരു സ്ത്രീ വിചാരിച്ചാൽ (തുനിഞ്ഞിറങ്ങിയാൽ) നിരപരാധിയായ ഒരു പുരുഷനെ പീഡനക്കേസിൽ അകപ്പെടുത്തി ജയിലിലടയ്ക്കാൻ കൂടി കഴിയും. സ്ത്രീകളുടെ സ്വഭാവദൂഷ്യം കാരണം വിവാഹമോചനം ആഗ്രഹിക്കുന്ന ഭർത്താക്കന്മാർ അതിനു കഴിയാതെ സകല പീഡനങ്ങൾക്കും ഇരയാകുന്ന അനുഭവങ്ങളും ഉണ്ട്. സ്ത്രീകളെ മാത്രം സംരക്ഷിക്കുന്നതാണ് നിയമങ്ങൾ. പുരുഷനോട് വിവേചനമാണിക്കാര്യത്തിൽ കാണിക്കുന്നത്. വിവേചനപൂർവ്വമായ സംരക്ഷണം ഒരുകാലത്ത് എല്ലാ അർത്ഥത്തിലും ദുർബലാവസ്ഥയിൽ ആയിരുന്ന സ്ത്രീ അർഹിക്കുന്നതുതന്നെ. എന്നാൽ ഇത് പുരുഷനെ പീഡിപ്പിക്കുവാൻ വേണ്ടി ദുരുപയോഗം ചെയ്യുന്നതിനെ പറ്റി ആരും ചർച്ച ചെയ്യുന്നില്ല. ആയിരം സ്ത്രീകളെ ഒരു പുരുഷൻ പീഡിപ്പിച്ചാൽ കേസെടുക്കാൻ വകുപ്പുണ്ട്. എന്നാൽ ആയിരം സ്ത്രീകൾ ചേർന്ന് ഒരു പുരുഷനെ പീഡിപ്പിച്ചാലും കേസെടുക്കാൻ വകുപ്പില്ലെന്നാണ് ഈയുള്ളവൻ മനസിലാക്കുന്നത്.
പറഞ്ഞുവന്നത് ഇത്രയൊക്കെ ആയിട്ടും ഇനി എന്തൊക്കെ സ്വാതന്ത്ര്യങ്ങളാണ് വേണ്ടതെന്ന് ചോദിക്കുവാനാണ്. ഇനി പുരുഷനെ അടുക്കളയിൽ കയറ്റാനാണ് ഭാവമെങ്കിൽ അതിനു സന്നദ്ധരായ പുരുഷന്മാരെ വിവാഹം കഴിക്കാമല്ലോ. അടുക്കള ഭരണത്തോട് താല്പര്യമില്ലാത്ത പുരുഷന്മാരെ നിങ്ങൾ സ്ത്രീകൾ എന്തിനു വിവാഹം കഴിക്കുന്നു?
ഇനി ആണുങ്ങൾ സ്ത്രീകളോട് നടത്തുന്ന ലൈംഗികാതിക്രമങ്ങളെ പറ്റിയാണെങ്കിൽ എല്ലാ പുരുഷന്മാരും സ്ത്രീകളെ പീഡിപ്പിക്കാൻ നടക്കുന്നവരല്ല. കുറെ ഞരമ്പുരോഗികൾ സ്ത്രീകളെ പീഡിപ്പിക്കും. കുറെ ഹാബിച്വൽ ക്രിമിനലുകളും സാഡിസ്റ്റുകളും സ്ത്രീകളെ ക്രൂരമായി ഉപദ്രവിക്കും. അവനൊക്കെ നല്ല അടിയുടെ കുറവാണ്. അത് യഥാസമയം ആണുങ്ങളിൽനിന്നോ പെണ്ണുങ്ങളിൽ നിന്നോ കിട്ടണം. അല്ലെങ്കിൽ നിയമത്തിന്റെ ഭാഗത്ത് നിന്ന് നല്ല ശിക്ഷ കിട്ടണം. അത് മിക്കവാറും കിട്ടുന്നുണ്ടല്ലോ. ഉദാഹരണത്തിന് ബസിൽ വച്ച് ഒരുത്തൻ തോണ്ടുന്നത് വെളിയിൽ മിണ്ടാത്തതെന്ത്? മിണ്ടി നോക്കൂ. ആണുങ്ങൾതന്നെ അവനെ ഇടിച്ച് പിഴിഞ്ഞോളും. ആണുങ്ങളും നല്ലൊരുപങ്ക് സ്ത്രീകളുടെ രക്ഷയ്ക്ക് എപ്പോഴും എത്തുന്നുണ്ട്.
അപ്പോൾ അതൊന്നുമല്ല പ്രശ്നം. ഇവിടെ ചില ഫെമിനിസ്റ്റുകൾ സ്ത്രീസ്വാതന്ത്ര്യം എന്നാൽ ജൈവികമായ സ്ത്രീ പുരുഷ വ്യത്യാസം പോലും പരിഗണിയ്ക്കാതെയുള്ള മറ്റെന്തൊക്കെയോ സ്വാതന്ത്ര്യം ആണ് ആഗ്രഹിക്കുന്നത്. പുർഷന്മാർ പ്രസവിച്ചുകൊള്ളണമെന്ന് പോലും ഈ കപട ഫെമിനിസ്റ്റു കൊച്ചമ്മച്ചിമാർ പറഞ്ഞുകളയും.
ഇവിടെ സംവരണം കൊണ്ടു വന്നിട്ടുപോലും പൊതു രംഗത്തേയ്ക്ക് വരാൻ മടിച്ചു നിൽക്കുകയാണ് സ്ത്രീകൾ ബഹുഭൂരിപക്ഷവും. പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികളാണ് ഇപ്പോൾ കൂടുതലും പൊതുരംഗത്തേയ്ക്ക് വരുന്നത്. അവരാകട്ടെ അവരുടെ ജീവിതസുരക്ഷിതത്വം കൂടി കണക്കിലെടുത്താണ് പൊതു രംഗത്തേയ്ക്ക് ആകർഷിക്കപ്പെടുന്നത്. അല്ലാതെ സ്ത്രീ ശാക്തീക്രണത്തിലൂടെ ശക്തി കിട്ടിയിട്ടൊന്നുമല്ല. ബഹുഭൂരിപക്ഷം സ്ത്രീകളും കുടുംബിനികലായി ഒതുങ്ങാൻ തന്നെ ഇപ്പോഴും ആഗ്രഹിക്കുന്നത്. പിന്നെ ആർക്കു വേണ്ടിയാണ് ഈ ഫെമിനിസ്റ്റ് വാദ കോലാഹലങ്ങൾ?
പുരുഷന്മാരുടെ ഭാഗത്ത് നിന്ന് സ്ത്രീകൾക്കുണ്ടാകുന്ന ഉപദ്രവങ്ങൾ ചെറുക്കാൻ ജാഗരൂകരായി ഒരു പുരുഷസമൂഹം എപ്പോഴും ഉണ്ടാകണം. ഇവിടെ പുരുഷനായാലും സ്ത്രീയായാലും ഇന്ന് എവിടെയെങ്കിലും വച്ച് അപകടപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്താലും കണ്ടില്ലെന്നു നടിച്ച് വഴിമാറി നടക്കുകയോ, കാഴ്ചക്കാരായി നോക്കി നിൽക്കുകയോ ചെയ്യുന്നവരാണ് സമൂഹത്തിൽ ഭൂരിപക്ഷവും. സ്ത്രീ ആയാലും പുരുഷനായാലും. സ്ത്രീ പുരുഷന് ഒരു ആകർഷണമാണ് എന്നതിനാൽ പുരുഷനിൽ നിന്ന് ഒരു ലൈംഗികമായ അതിക്രമം ലോകമുള്ള കാലത്തോളം സ്ത്രീ പ്രതീക്ഷിച്ച് അതിന്റേതായ ഒരു ജാഗ്രത പുലർത്തിയേ മതിയാകൂ. സ്ത്രീ അബലയല്ല പ്രബലയാണെന്നുംപറഞ്ഞ് ഒറ്റയ്ക്കുംതെറ്റയ്ക്കും സമയവും കാലവും നോക്കാതെ നടന്നാൽ നമ്മുടെ രാജ്യത്ത് സ്ത്രീ സുരക്ഷിതയായിരിക്കില്ല.
രാത്രികാലത്ത് പോലും സ്ത്രീകൾക്ക് ഇറങ്ങി നടക്കാവുന്ന ഒരു സാഹചര്യം ഇവിടെ നിലവിൽ വരാൻ ഇനിയും ഒരുപാട് കാലം എടുക്കും. ആദ്യം സ്ത്രീകൾ സ്വന്തം ആൺ മക്കളെത്തന്നെ മര്യാദയ്ക്ക് വളർത്തുക. ഒരുദാഹരണം കൂടി പറയാം; നിങ്ങളെ ജോലിസ്ഥലത്ത് വച്ച് ഒരു പുരുഷൻ പീഡിപ്പിക്കുമ്പോൾ നിങ്ങളുടെ മകനോ, ഭർത്തവോ, സഹോദരനോ, അച്ഛനോ മറ്റോ മറ്റേതെങ്കിലും സ്ഥലത്ത് സ്ത്രീകളെ പീഡിപ്പിക്കുകയായിരിക്കും.
സ്ത്രീകളും പുരുഷനും ഒരുപോലെ വിചാരിച്ചാലേ സാമൂഹ്യമായി സ്ത്രീകൾ ഇനിയും അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴികയുള്ളൂ. അല്ലാതെ പുരുഷനെ ശത്രുപക്ഷത്ത് നിർത്തിക്കൊണ്ട് മാത്രമുള്ള ഫെമിനിസ്റ്റ് ചിന്തകൾ ബുദ്ധിപരമോ ശാസ്ത്രീയമോ പ്രായോഗികമോ അല്ല.സ്ത്രീയും പുരുഷനും ജൈവികമായി ഉള്ള വ്യത്യാസം വ്യത്യാസം തന്നെയാണ്. അതിനാൽ സ്ത്രീപക്ഷചിന്തതകൾക്ക് എന്നും പ്രസക്തിയുണ്ട്. അത് തുടരുകതന്നെ വേണം. പക്ഷെ പുരുഷന് പുരുഷപക്ഷ ചിന്തകൾക്കും സ്വാതന്ത്ര്യമുണ്ടെന്ന കാര്യം സ്ത്രീപക്ഷനിയമങ്ങളെ ദുരുപയോഗം ചെയ്ത് പുരുഷന്മാരെ പീഡിപ്പിക്കുന്ന സ്ത്രീകളും ഓർമ്മിക്കുന്നത് നല്ലതാണ്.
വിശ്വമാനവികം 1-ലും ഈ പോസ്റ്റ് ഇട്ടിട്ടുണ്ട്. അതിലേയ്ക്കൂള്ള ലിങ്ക് ഇതാണ്.
സ്ത്രീകൾക്ക് ഇനിയെന്ത് സ്വാതന്ത്ര്യം?
നമ്മുടെ രാജ്യത്ത് സ്ത്രീകൾക്ക് എല്ലാ സ്വാതന്ത്ര്യവും മുൻപേ തന്നെ ഉണ്ട്. സ്ത്രീയ്ക്ക് വോട്ടവകാശമുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശമുണ്ട്. വിദ്യാഭ്യാസം ചെയ്യാനുള്ള അവകാശമുണ്ട്. തൊഴിൽ ചെയ്യാനുള്ള അവകാശമുണ്ട്. സ്വത്ത് സമ്പാദിക്കാനുള്ള അവകാശമുണ്ട്. സഞ്ചരിക്കുവാനുള്ള അവകാശമുണ്ട്. ആത്മാഭിമാനം സംരക്ഷിക്കുവാനുള്ള അവകാശമുണ്ട്. ഇഷ്ടപ്പെട്ട ആളെ വിവാഹം ചെയ്യുവാനുള്ള അവകാശമുണ്ട്. നിയമപരമായ എല്ലാ പരിരക്ഷയും സ്ത്രീയ്ക്കുണ്ട്.
സ്ത്രീകളുടെ പരിരക്ഷയ്ക്ക് വേണ്ടിയുള്ള നിയമങ്ങൾ മൂലം പുരുഷന്മാർ പലരും ഇന്ന് പീഡനങ്ങൾ അനുഭവിക്കുന്നുണ്ട്. പാർളമെന്റിൽ സംവരണം വരാനിരിക്കുന്നു. കേരളത്തിലാണെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് അൻപത് ശതമാനം സംവരണം നടപ്പിലാക്കിക്കഴിഞ്ഞു. എന്നിട്ടും ഫെമിനിസ്റ്റുകൾ എന്തിനോ വേണ്ടി പായുന്നു. ഇനി എന്തു സ്വാതന്ത്ര്യമാണ് സ്ത്രീകൾക്ക് വേണ്ടത്? രാത്രിയിൽ ഇറങ്ങി നടക്കണോ? നടന്നോളൂ. ഒരു നിയമതടസവുമില്ല. മരത്തിൽ കയറണോ? കയറിക്കോളൂ. ഒരു നിയമതടസവും ഇല്ല. ഇന്ന് സ്ത്രീകൾ പോലീസാകുന്നു. കണ്ടക്ടറാകുന്നു. ഡ്രൈവറാകുന്നു. ആട്ടോ ഡ്രൈവറും ടാക്സ്സി ഡ്രൈവറും ആകുന്നു. സ്ത്രീകൾക്ക് അവരുടെ ശരീരശാസ്ത്രം അനുവദിക്കുന്ന ഒരു തൊഴിലും ചെയ്യാൻ ഒരു തടസവുമില്ല. ഏത് തൊഴിലിലും അവൾക്ക് പ്രവേശിക്കാം. പിന്നെ എന്താ പ്രശ്നം?
സ്ത്രീധന പീഡനത്തിന്റെ കാര്യം പറഞ്ഞേക്കാം. സ്ത്രീധനം നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്. സ്ത്രീധനം പറഞ്ഞും കൊടുത്തുംതന്നെ വിവാഹം നടത്തണമെന്ന് ഒരു നിയമവുമില്ല. സ്ത്രീധനം വാങ്ങാതെ വിവാഹം കഴിക്കാൻ സന്നദ്ധതയുള്ള യോഗ്യതയുള്ള എത്രയോ പുരുഷന്മാരുണ്ട്. മാത്രവുമല്ല, സ്ത്രീധന പീഡനം ഉൾപ്പെടെയുള്ള പല പീഡനങ്ങളും അമ്മാവിയും നാത്തൂനും ഒക്കെയാണ് നടത്തുന്നത്. അവരും സ്ത്രീകളാണ്. സ്ത്രീകളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നത് സ്ത്രീകളുംകൂടിയാണ്. ആദ്യം സ്ത്രീസമൂഹം സ്ത്രീയുടെ സ്വത്വവും സ്വാതന്ത്ര്യവും അംഗീകരിക്കണം.
സ്ത്രീയെ വാക്കല്ലാതെ നോക്കുന്നതിനെതിരെ പോലും കേസെടുക്കാൻ വകുപ്പുണ്ട്. ഗാർഹിക പീഡനത്തിനെതിരെ പുതിയ നിയമം വന്നിരിക്കുന്നു. എന്തിന് ഒരു സ്ത്രീ വിചാരിച്ചാൽ (തുനിഞ്ഞിറങ്ങിയാൽ) നിരപരാധിയായ ഒരു പുരുഷനെ പീഡനക്കേസിൽ അകപ്പെടുത്തി ജയിലിലടയ്ക്കാൻ കൂടി കഴിയും. സ്ത്രീകളുടെ സ്വഭാവദൂഷ്യം കാരണം വിവാഹമോചനം ആഗ്രഹിക്കുന്ന ഭർത്താക്കന്മാർ അതിനു കഴിയാതെ സകല പീഡനങ്ങൾക്കും ഇരയാകുന്ന അനുഭവങ്ങളും ഉണ്ട്. സ്ത്രീകളെ മാത്രം സംരക്ഷിക്കുന്നതാണ് നിയമങ്ങൾ. പുരുഷനോട് വിവേചനമാണിക്കാര്യത്തിൽ കാണിക്കുന്നത്. വിവേചനപൂർവ്വമായ സംരക്ഷണം ഒരുകാലത്ത് എല്ലാ അർത്ഥത്തിലും ദുർബലാവസ്ഥയിൽ ആയിരുന്ന സ്ത്രീ അർഹിക്കുന്നതുതന്നെ. എന്നാൽ ഇത് പുരുഷനെ പീഡിപ്പിക്കുവാൻ വേണ്ടി ദുരുപയോഗം ചെയ്യുന്നതിനെ പറ്റി ആരും ചർച്ച ചെയ്യുന്നില്ല. ആയിരം സ്ത്രീകളെ ഒരു പുരുഷൻ പീഡിപ്പിച്ചാൽ കേസെടുക്കാൻ വകുപ്പുണ്ട്. എന്നാൽ ആയിരം സ്ത്രീകൾ ചേർന്ന് ഒരു പുരുഷനെ പീഡിപ്പിച്ചാലും കേസെടുക്കാൻ വകുപ്പില്ലെന്നാണ് ഈയുള്ളവൻ മനസിലാക്കുന്നത്.
പറഞ്ഞുവന്നത് ഇത്രയൊക്കെ ആയിട്ടും ഇനി എന്തൊക്കെ സ്വാതന്ത്ര്യങ്ങളാണ് വേണ്ടതെന്ന് ചോദിക്കുവാനാണ്. ഇനി പുരുഷനെ അടുക്കളയിൽ കയറ്റാനാണ് ഭാവമെങ്കിൽ അതിനു സന്നദ്ധരായ പുരുഷന്മാരെ വിവാഹം കഴിക്കാമല്ലോ. അടുക്കള ഭരണത്തോട് താല്പര്യമില്ലാത്ത പുരുഷന്മാരെ നിങ്ങൾ സ്ത്രീകൾ എന്തിനു വിവാഹം കഴിക്കുന്നു?
ഇനി ആണുങ്ങൾ സ്ത്രീകളോട് നടത്തുന്ന ലൈംഗികാതിക്രമങ്ങളെ പറ്റിയാണെങ്കിൽ എല്ലാ പുരുഷന്മാരും സ്ത്രീകളെ പീഡിപ്പിക്കാൻ നടക്കുന്നവരല്ല. കുറെ ഞരമ്പുരോഗികൾ സ്ത്രീകളെ പീഡിപ്പിക്കും. കുറെ ഹാബിച്വൽ ക്രിമിനലുകളും സാഡിസ്റ്റുകളും സ്ത്രീകളെ ക്രൂരമായി ഉപദ്രവിക്കും. അവനൊക്കെ നല്ല അടിയുടെ കുറവാണ്. അത് യഥാസമയം ആണുങ്ങളിൽനിന്നോ പെണ്ണുങ്ങളിൽ നിന്നോ കിട്ടണം. അല്ലെങ്കിൽ നിയമത്തിന്റെ ഭാഗത്ത് നിന്ന് നല്ല ശിക്ഷ കിട്ടണം. അത് മിക്കവാറും കിട്ടുന്നുണ്ടല്ലോ. ഉദാഹരണത്തിന് ബസിൽ വച്ച് ഒരുത്തൻ തോണ്ടുന്നത് വെളിയിൽ മിണ്ടാത്തതെന്ത്? മിണ്ടി നോക്കൂ. ആണുങ്ങൾതന്നെ അവനെ ഇടിച്ച് പിഴിഞ്ഞോളും. ആണുങ്ങളും നല്ലൊരുപങ്ക് സ്ത്രീകളുടെ രക്ഷയ്ക്ക് എപ്പോഴും എത്തുന്നുണ്ട്.
അപ്പോൾ അതൊന്നുമല്ല പ്രശ്നം. ഇവിടെ ചില ഫെമിനിസ്റ്റുകൾ സ്ത്രീസ്വാതന്ത്ര്യം എന്നാൽ ജൈവികമായ സ്ത്രീ പുരുഷ വ്യത്യാസം പോലും പരിഗണിയ്ക്കാതെയുള്ള മറ്റെന്തൊക്കെയോ സ്വാതന്ത്ര്യം ആണ് ആഗ്രഹിക്കുന്നത്. പുർഷന്മാർ പ്രസവിച്ചുകൊള്ളണമെന്ന് പോലും ഈ കപട ഫെമിനിസ്റ്റു കൊച്ചമ്മച്ചിമാർ പറഞ്ഞുകളയും.
ഇവിടെ സംവരണം കൊണ്ടു വന്നിട്ടുപോലും പൊതു രംഗത്തേയ്ക്ക് വരാൻ മടിച്ചു നിൽക്കുകയാണ് സ്ത്രീകൾ ബഹുഭൂരിപക്ഷവും. പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികളാണ് ഇപ്പോൾ കൂടുതലും പൊതുരംഗത്തേയ്ക്ക് വരുന്നത്. അവരാകട്ടെ അവരുടെ ജീവിതസുരക്ഷിതത്വം കൂടി കണക്കിലെടുത്താണ് പൊതു രംഗത്തേയ്ക്ക് ആകർഷിക്കപ്പെടുന്നത്. അല്ലാതെ സ്ത്രീ ശാക്തീക്രണത്തിലൂടെ ശക്തി കിട്ടിയിട്ടൊന്നുമല്ല. ബഹുഭൂരിപക്ഷം സ്ത്രീകളും കുടുംബിനികലായി ഒതുങ്ങാൻ തന്നെ ഇപ്പോഴും ആഗ്രഹിക്കുന്നത്. പിന്നെ ആർക്കു വേണ്ടിയാണ് ഈ ഫെമിനിസ്റ്റ് വാദ കോലാഹലങ്ങൾ?
പുരുഷന്മാരുടെ ഭാഗത്ത് നിന്ന് സ്ത്രീകൾക്കുണ്ടാകുന്ന ഉപദ്രവങ്ങൾ ചെറുക്കാൻ ജാഗരൂകരായി ഒരു പുരുഷസമൂഹം എപ്പോഴും ഉണ്ടാകണം. ഇവിടെ പുരുഷനായാലും സ്ത്രീയായാലും ഇന്ന് എവിടെയെങ്കിലും വച്ച് അപകടപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്താലും കണ്ടില്ലെന്നു നടിച്ച് വഴിമാറി നടക്കുകയോ, കാഴ്ചക്കാരായി നോക്കി നിൽക്കുകയോ ചെയ്യുന്നവരാണ് സമൂഹത്തിൽ ഭൂരിപക്ഷവും. സ്ത്രീ ആയാലും പുരുഷനായാലും. സ്ത്രീ പുരുഷന് ഒരു ആകർഷണമാണ് എന്നതിനാൽ പുരുഷനിൽ നിന്ന് ഒരു ലൈംഗികമായ അതിക്രമം ലോകമുള്ള കാലത്തോളം സ്ത്രീ പ്രതീക്ഷിച്ച് അതിന്റേതായ ഒരു ജാഗ്രത പുലർത്തിയേ മതിയാകൂ. സ്ത്രീ അബലയല്ല പ്രബലയാണെന്നുംപറഞ്ഞ് ഒറ്റയ്ക്കുംതെറ്റയ്ക്കും സമയവും കാലവും നോക്കാതെ നടന്നാൽ നമ്മുടെ രാജ്യത്ത് സ്ത്രീ സുരക്ഷിതയായിരിക്കില്ല.
രാത്രികാലത്ത് പോലും സ്ത്രീകൾക്ക് ഇറങ്ങി നടക്കാവുന്ന ഒരു സാഹചര്യം ഇവിടെ നിലവിൽ വരാൻ ഇനിയും ഒരുപാട് കാലം എടുക്കും. ആദ്യം സ്ത്രീകൾ സ്വന്തം ആൺ മക്കളെത്തന്നെ മര്യാദയ്ക്ക് വളർത്തുക. ഒരുദാഹരണം കൂടി പറയാം; നിങ്ങളെ ജോലിസ്ഥലത്ത് വച്ച് ഒരു പുരുഷൻ പീഡിപ്പിക്കുമ്പോൾ നിങ്ങളുടെ മകനോ, ഭർത്തവോ, സഹോദരനോ, അച്ഛനോ മറ്റോ മറ്റേതെങ്കിലും സ്ഥലത്ത് സ്ത്രീകളെ പീഡിപ്പിക്കുകയായിരിക്കും.
സ്ത്രീകളും പുരുഷനും ഒരുപോലെ വിചാരിച്ചാലേ സാമൂഹ്യമായി സ്ത്രീകൾ ഇനിയും അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴികയുള്ളൂ. അല്ലാതെ പുരുഷനെ ശത്രുപക്ഷത്ത് നിർത്തിക്കൊണ്ട് മാത്രമുള്ള ഫെമിനിസ്റ്റ് ചിന്തകൾ ബുദ്ധിപരമോ ശാസ്ത്രീയമോ പ്രായോഗികമോ അല്ല.സ്ത്രീയും പുരുഷനും ജൈവികമായി ഉള്ള വ്യത്യാസം വ്യത്യാസം തന്നെയാണ്. അതിനാൽ സ്ത്രീപക്ഷചിന്തതകൾക്ക് എന്നും പ്രസക്തിയുണ്ട്. അത് തുടരുകതന്നെ വേണം. പക്ഷെ പുരുഷന് പുരുഷപക്ഷ ചിന്തകൾക്കും സ്വാതന്ത്ര്യമുണ്ടെന്ന കാര്യം സ്ത്രീപക്ഷനിയമങ്ങളെ ദുരുപയോഗം ചെയ്ത് പുരുഷന്മാരെ പീഡിപ്പിക്കുന്ന സ്ത്രീകളും ഓർമ്മിക്കുന്നത് നല്ലതാണ്.
Subscribe to:
Posts (Atom)